Tuesday, September 16, 2014

വിക്രമ ലീലകള്‍

വിക്രമന്റെ ഒളിവു ജീവിതം: നാണംകെട്ടത് രഹസ്യാന്വേഷണ വിഭാഗം
Posted on: Tuesday, 16 September 2014


തലശേരി: കിഴക്കേ കതിരൂരിലെ ആർ.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള ഒരാഴ്ചയിലേറെക്കാലം പൊലീസിന്റെ മൂക്കിൻ തുമ്പത്ത് ഒളിവിൽകഴിഞ്ഞെന്ന് പ്രധാന പ്രതി വിക്രമനും കസ്റ്റഡിയിലുള്ളവരും പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. ഇതു രഹസ്യാന്വേഷണത്തിന്റെ വീഴ്ചയാണെന്ന് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. പൊലീസിലെ ചില ഉന്നതർ സി.പി.എമ്മുമായി കേസിൽ ഒത്തുകളിക്കുന്നുവെന്ന സംശയവും ആഭ്യന്തര വകുപ്പിനുണ്ട്.

കണ്ണൂർ നഗരത്തിലും പയ്യന്നൂരും ഇയാൾക്ക് ഒളിത്താവളങ്ങളൊരുക്കിയ് സി.പി.എം നേതാക്കളാണെന്നും തെളിഞ്ഞു. കതിരൂരിലെ ലോക്കൽ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. രാമചന്ദ്രൻ ഒളിവിലാണ്.  കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാൻ എത്രകാലം വേണമെങ്കിലും പാർട്ടി പ്രവർത്തകർ സന്നദ്ധമായിരുന്നുവെങ്കിലും നേതൃത്വം വിക്രമനോട് കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിൻ പ്രദേശത്തേക്കാണ് പോയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിക്രമനിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ച മൊഴി. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമൻ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീടുള്ള ചോദ്യംചെയ്യലിൽ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതിൽ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമൻ, ഫോട്ടോഗ്രാഫർ നമ്പിടി ജിതിൻ, അച്ചാർ സുരേഷ് എന്നിവരാണ് കുന്നിൻ പ്രദേശത്തെത്തിയത്.

രാത്രിയോടെ ജിതിൻ  ലോക്കൽ  കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാർ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെകണ്ട് ജിതിൻ സംഭവം അറിയിച്ചു. രാമചന്ദ്രൻ  പാട്യം സോഷ്യൽ  സർവീസ് സൊസൈറ്റി മാനേജിംഗ്  ഡയറക്ടർ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാൽസൊസൈറ്റിക്ക് അടുത്തേക്ക് വരാൻ നിർദേശവും നൽകി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാൽ സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവച്ച് ജിതിൻ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എൽ 58 സി. 1717 നമ്പർ കറുത്ത ബൊലെറോ വാഹനത്തിൽ കണ്ണൂരിലേക്ക് പോകാൻ  രാമചന്ദ്രൻ  നിർദ്ദേശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാൻ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരിൽനിന്ന് അവർ പുറപ്പെടുമ്പോൾ അറിയിക്കാം. പള്ളിക്കുന്നിലെ പത്ര  ഓഫീസിനടുത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രൻ നല്കിയ നിർദേശം.
പ്രകാശൻ കണ്ണൂരിലെത്തി പൊലീസ്‌ മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയിൽ പാൽ സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറിൽ വിക്രമനെയും അച്ചാർ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രൻ അറിയിച്ചു. പ്രകാശൻ  പള്ളിക്കുന്ന് പത്ര ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആൾട്ടോ കാറിൽ രണ്ടുപേർ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയിൽ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആൾട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി. വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തിൽ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോൾ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാർ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണാശുപത്രിയിൽ നിറുത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശൻ  കതിരൂരിലേക്ക് മടങ്ങിയെന്നും മൊഴി നൽകി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കോടതിയിൽ  കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമൻ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാൽ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമൻ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാൻ വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ  ഓട്ടോയിൽ കയറി സ്റ്റേഡിയം കോർണറിൽ ഇറങ്ങി ബൈക്കിൽ കോടതിയിൽ ഹാജരാകാനെത്തിയതെന്നും വിക്രമൻ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. 

===================================================


മനോജ് വധത്തിനുശേഷം നടന്നത് സി.പി.എമ്മിന്റെ തിരക്കഥ; അതിങ്ങനെ
കണ്ണൂര്‍: കിഴക്കേ കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് മനോജ് കൊല്ലപ്പെട്ടതിനുശേഷമുള്ള തിരക്കഥ ഒരുക്കിയത് സി.പി.എം. നേതാക്കളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. കതിരൂരിലെ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രനായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. രാമചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഒന്നാംപ്രതി വിക്രമനെ ഒളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ നാടകീയമായിരുന്നു.

ബോംബെറിഞ്ഞും വെട്ടിയും മനോജിനെ കൊന്നശേഷം വിക്രമനും സംഘവും കിഴക്കേ കതിരൂരിനടുത്തുള്ള ഒരു കുന്നിന്‍പ്രദേശത്തേക്കാണ് പോയത്. ഏഴുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീടുള്ള ചോദ്യംചെയ്യലില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്ന് തിരുത്തിപ്പറഞ്ഞു. ഇതില്‍ മൂന്നുപേരാണ് കുന്നിലെത്തിയത്. ബാക്കിയുള്ളവര്‍ സംഭവസ്ഥലത്തുനിന്ന് മറ്റേതോ വഴിയിലൂടെ പോയി. വിക്രമന്‍, ഫോട്ടോഗ്രാഫര്‍ നമ്പിടി ജിതിന്‍, അച്ചാര്‍ സുരേഷ് എന്നിവരാണ് കുന്നിന്‍പ്രദേശത്തെത്തിയത്.

രാത്രിയോടെ ഇവിടെവെച്ച് ജിതിന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ അടുത്തേക്ക് പോയി. വിക്രമനും അച്ചാര്‍ സുരേഷും പുഴയുടെ തീരത്തുള്ള രാമചന്ദ്രന്റെ തറവാട്ടുവീട്ടിലേക്കും പോയി. ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാമചന്ദ്രനെക്കണ്ട് ജിതിന്‍ സംഭവം അറിയിച്ചു. രാമചന്ദ്രന്‍ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ചന്ത്രോത്ത് പ്രകാശനെ വിളിച്ചുവരുത്തി. ഒപ്പം വിക്രമനോടും സുരേഷിനോടും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വരാന്‍ നിര്‍ദേശവും നല്‍കി.

പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെയാണ് വിക്രമനും സുരേഷും പാല്‍സൊസൈറ്റിക്ക് അടുത്തേക്ക് വന്നത്. അവിടെവെച്ച് ജിതിന്‍ വേറെ വഴി പോയി. പ്രകാശനോട് പാട്യം സൊസൈറ്റി ഉപയോഗിക്കുന്ന കെ.എല്‍. 58 സി. 1717 നമ്പര്‍ കറുത്ത ബൊലെറോ വാഹനത്തില്‍ കണ്ണൂരിലേക്ക് പോകാന്‍ രാമചന്ദ്രന്‍ നിര്‍േദശിച്ചു. 'വിക്രമനെ രക്ഷിക്കണം. അവനെ ഞാന്‍ കണ്ണൂരിലെത്തിക്കും. അവിടെ ഉണ്ടാകണം. കതിരൂരില്‍നിന്നവര്‍ പുറപ്പെടുമ്പോള്‍ അറിയിക്കാം. പള്ളിക്കുന്നിലെ ദേശാഭിമാനി ഓഫീസിനടത്ത് കാത്തുനില്‍ക്കണം' - ഇതായിരുന്ന പ്രകാശനോട് രാമചന്ദ്രന്‍ നല്കിയ നിര്‍ദേശം.

പ്രകാശന്‍ കണ്ണൂരിലെത്തി പോലീസ്‌മൈതാനത്ത് ഓണച്ചന്തനടക്കുന്ന സ്ഥലത്താണ് നിന്നത്. ഇതിനിടയില്‍ പാല്‍സൊസൈറ്റിക്കടുത്തുനിന്ന് ഒരു ഇന്നോവ കാറില്‍ വിക്രമനെയും അച്ചാര്‍ സുരേഷിനെയും കണ്ണൂരിലേക്ക് പറഞ്ഞയച്ചു. ഈ വിവരം ചന്ത്രോത്ത് പ്രകാശനെ രാമചന്ദ്രന്‍ അറിയിച്ചു. പ്രകാശന്‍ പള്ളിക്കുന്ന് ദേശാഭിമാനി ഓഫീസിനടുത്തെത്തി. ഈ സമയത്ത് ഒരു മാരുതി ആള്‍ടോ കാറില്‍ രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു. കുറച്ചുകഴിയുമ്പോഴേക്കും ഇന്നോവയില്‍ വിക്രമനും സുരേഷുമെത്തി. വിക്രമനെ ആള്‍ട്ടോയിലേക്ക് കയറ്റിയശേഷം സുരേഷ് മടങ്ങിപ്പോയി.

വിക്രമനുമായി പയ്യന്നൂരിലേക്കുപോയ കാറിനെ തന്റെ വാഹനത്തില്‍ പിന്തുടരുകയായിരുന്നു പ്രകാശന്റെ ജോലി. മനോജിനെ കൊല്ലാനായി ബോംബെറിഞ്ഞപ്പോള്‍ വിക്രമനും ചെറുതായി പരിക്കേറ്റിരുന്നു. കാര്‍ സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ നിര്‍ത്തി. വിക്രമന് അവിടെയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം പ്രകാശന്‍ കതിരൂരിലേക്ക് മടങ്ങി.

പയ്യന്നൂരിലെ ഒരു ഇരുനിലവീടിന്റെ മുകളിലത്തെ നിലയിലാണ് വിക്രമനെ എത്തിച്ചത്. ഈ വീട് എവിടെയാണെന്ന് അറിയില്ലെന്നാണ് വിക്രമന്‍ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ കീഴടങ്ങുന്നതിന് തലേദിവസംവരെ ഈ വീട്ടിലായിരുന്നു താമസം. പ്രായമായ ഒരച്ഛനും അമ്മയും അവരുടെ മക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിക്രമന്‍ പറഞ്ഞത്. കീഴടങ്ങുന്നതിന്റെ തലേദിവസം ഇവിടെനിന്ന് കണ്ണൂരിലെ ഒരു ഒഴിഞ്ഞവീട്ടിലേക്ക് മാറ്റി. രാത്രിയിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനാല്‍ ഈ വീടും എവിടെയാണെന്ന് അറിയില്ലെന്നും വിക്രമന്‍ പറയുന്നു. പൂട്ടിയിട്ട വീട് തനിക്ക് താമസിക്കാന്‍വേണ്ടി മാത്രമാണ് തുറന്നതെന്നും അവിടെനിന്നാണ് രാവിലെ കോടതിയില്‍ ഹാജരാകാനെത്തിയതെന്നും വിക്രമന്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
http://goo.gl/AhKIGA - കേരള കൌമുദി
http://goo.gl/Ptzswb - ജന്മ ഛെ മാതൃഭൂമി

https://www.facebook.com/sreesreerajnv/posts/10202814087813093


Sunday, September 14, 2014

"ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു"


കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ വന്നിരുന്നു തീ തുപ്പുന്ന സംഘ്യോള്‍ അവരുടെ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി ആയിരുന്ന വ്യക്തി കേരളത്തില്‍ വന്നു പോയതിനു ശേഷം കൃത്യമായ ഒരു പ്ലാനിലൂടെയാണ് ഇനി അങ്ങോട്ട്‌ പ്രവര്‍ത്തനം നടത്താന്‍ പോകുന്നത് എന്നത് ഓര്‍മിപ്പിക്കുന്നു , ഇത്രയും കാലം നമ്മള്‍ പറഞ്ഞത് താമര ചളികുണ്ടില്‍വിരിയും എന്നാണ് ഇനി അങ്ങിനെ പറയാന്‍ കഴിയില്ല എന്ന് തന്നെ പറയേണ്ടിവരും ഇന്ത്യന്‍ജനതയെ എങ്ങിനെ സ്പ്ലിറ്റ് ചെയ്തു വോട്ടു ഉണ്ടാക്കണം അല്ലേല്‍ വര്‍ഗീയ കലാപം ഉണ്ടാക്കി വേര്‍ തിരിച്ചു വോട്ടുബാങ്ക് സൃഷ്ടിക്കണം എന്നത് സംഘികളെ ആരും പഠിപ്പികണ്ട എങ്ങിനെ കളിക്കണം എന്നും അത് വോട്ടാക്കി മാറ്റണം എന്ന് കൃത്യമായി അവര്‍ കാണിച്ചു തരും .
ഇപ്പോള്‍ നടക്കുന്ന കതിരൂര്‍ മനോജ്‌ വധം ആഘോഷം നടക്കുന്നതിനു കുറച്ചു ദിവസം മുന്നേ കൃഷ്ണദാസ് തലശേരിയാല്‍ നടന്ന പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ആരും മറന്നു കാണില്ല "നമ്മള്‍ ഇനി സാധാരണ ജനത്തെ അക്രമിക്കില്ല അതായതു സീ പി ഐ എം അണികളെ അക്രമിക്കില്ല കാരണം അവര്‍ എപ്പോഴായാലും ബി ജെ പിയില്‍ വരേണ്ടവരാണ് നേതാക്കളെ ആണ് നോട്ടമിടുന്നത് എന്ന് " ,>> അണികളെ അക്രമിക്കില്ല / കൊല്ലില്ല ഇനി നമുക്ക് നേതാക്കളെ തട്ടാം എന്ന് കരുതാം ഉവാച << അത് അങ്ങിനെ ചുമ്മാ എഴുതി തള്ളണ്ട എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ ഇസ്രത്‌ ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കെസിലെ പ്രധാന പ്രതി കേരളത്തിന്‌ വേണ്ടി കൃത്യമായ രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ് , കഴിഞ്ഞ തവണ പാര്‍ട്ടിമീറ്റിങ്ങില്‍ സംഘ്യോള്‍ക്ക് വേരില്ലാതെ ചില സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്‍റെ പേരും എടുത്തു പറഞ്ഞിരിന്നു . എല്ലാം കൊണ്ട് കേരളത്തെ ഇവര്‍ കോണ്‍ഗ്രേസ് എന്ന പാലത്തിലൂടെ നടന്നു നീങ്ങി ഉടച്ചു വാര്‍ക്കും എനിക്കതില്‍ സംശയമില്ല .

തൊണ്ണൂറുകളില്‍ കണ്ണൂരില്‍ അക്രമപ്രവര്‍ത്തനം കൊലപാതകം എന്നിവ നടത്തുന്നതില്‍ സംഘികള്‍ കാണിച്ച ചൂരും ചൂടും ഇപ്പോള്‍ മറച്ചു വച്ചും കൊണ്ട് മാനവീകത ഇപ്പോള്‍ സംസാരിക്കുന്നതായി കാണാം അതിനു കാരണം വടക്കന്‍ മലബാറില്‍ സീ പി ഐ എം / ഇടതു അണികള്‍ അതായതു ഹിന്ദുക്കള്‍ കൃത്യമായി മനസ്സില്‍ സംഘപരിവാര്‍ ബോധം വച്ച് പുലര്‍ത്തുന്ന ഇരട്ടമുഖമുള്ള കുറെ ആളുകള്‍ ബി ജെ പിക്ക് വേണ്ടി കൃത്യമായി വോട്ടു ചെയ്യുന്നു അത് കഴിഞ്ഞ തവണ ലോകസഭാഇലക്ഷനില്‍ കണ്ടതാണ് പയ്യന്നൂര്‍ , കല്ല്യാശ്ശേരി , ഉദുമ മണ്ഡലങ്ങളില്‍ വ്യക്തമാണ് , അതുപോലെ കേരളത്തിലെ മിക്കയിടത്തും ബീ ജെ പി വോട്ടുകള്‍ കൂടിയത് ഇടതുപക്ഷത്തിന്‍റെവോട്ടുകള്‍ ആണ് എന്ന് സംശയിക്കെണ്ടിവരും.

2009ല്‍ 40,391 വോട്ട് നേടിയ വടകരയില്‍ ഇത്തവണ 76,313 വോട്ടിലേക്ക് ബി.ജെ.പി.ഉയര്‍ന്നപ്പോള്‍ അതിന്‍െറ മുന്നിലൊന്ന് വോട്ടും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി (11,780) കൂത്തുപറമ്പ് (11,780) മണ്ഡലങ്ങളില്‍ നിന്നായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ 2009ല്‍ 27,123 വോട്ടും കിട്ടിഇത്തവണ അത് 51,636 ആയി മാറി .

പറഞ്ഞു പരത്തുന്നത് സീ പി ഐ എം മുസ്ലീം പ്രീണനം നടത്തുന്നു ന്യൂനപക്ഷത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നു ഭൂരിപക്ഷത്തെ അതായതു ഹിന്ദുക്കളെ കണ്ടില്ലെന്നു നടിക്കുന്നു വിശ്വാസപരമായ കാര്യങ്ങളില്‍ തടയിടുന്നു , ചുരുക്കം പറഞ്ഞാല്‍ ചോപ്പ് നരച്ചു കാവി ആവുന്ന സുദിനം വന്നണഞ്ഞു എന്ന് ചുരുക്കം ,.... ഏയ്‌ ചുമ്മാ അതുമിതും പറഞ്ഞിട്ട് നടക്കല്ലേ എന്നൊക്കെ ആളോള്‍ പറയും പക്ഷെ ഫാക്റ്റ് ഇതാണ് അത് അറിഞ്ഞും കണ്ടും പ്രവര്‍ത്തിച്ചില്ല എങ്കില്‍ കാലിന്റെ അടിയില്‍ നിന്നും മണ്ണ് കൃത്യമായി ഒലിച്ചു പോകുന്നത് നമ്മള്‍ കണ്ടിട്ടും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതിനു തുല്യം .

കഴിഞ്ഞ ദിവസം കൈരേഖ സുരെദ്രന്‍ പറഞ്ഞ വാക്കുണ്ട് "കേരളത്തിലെ സീ പി ഐ എം കോട്ടകൊത്തളങ്ങളില്‍ ബി ജെ പി പതാക ഉയര്‍ത്തും , ശാഖ നടത്തും , പ്രവര്‍ത്തനം വിപുലപ്പെടുത്തും " ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട് , കേരളത്തില്‍ വിശിഷ്യാ കണ്ണൂരില്‍ മൊത്തം പാര്‍ട്ടി ഗ്രാമങ്ങള്‍ ആണല്ലോ ,! എങ്കില്‍ ഈ പറയുന്ന ഗ്രാമം എന്ന് പറഞ്ഞ സ്ഥലം എന്ത് കൊണ്ട് ആ രീതിയില്‍ നില നില്‍ക്കുന്നു എന്നതിനുള്ള ഉത്തരം അവിടെ പോയാല്‍ കിട്ടും , പക്ഷെ ആ മേഖലയില്‍ പോലും ബീ ജെ പ്പി കൊടി ഉയര്‍ത്തി തുടങ്ങി , ബീ ജെ പി വെറുമൊരു രാഷ്ട്രീയപാര്‍ട്ടി ആണേല്‍ അതിനെ കുറിച്ച് ആര്‍ക്കു പേടിവേണ്ട പക്ഷെ ബീ ജെ പി അതല്ല സംഘപരിവാര്‍ എന്നത് വിഷവിത്തുകള്‍ ആണ് അവര്‍ വന്നു വീണിടം കൊണ്ടേ പോകും കുലം നശിപ്പിക്കും എന്നൊക്കെ പണ്ടാരോ പറഞ്ഞുപോലെ അതാവും സ്ഥിതി , കണ്ണൂര്‍ ജില്ലയില്‍ ആന്തൂരില്‍ വരെ ബീ ജെ പി സ്വയം സേവകരെ സൃഷ്ടിച്ചു എന്ന് കൃത്യമായ വാര്‍ത്തകള്‍ ഉണ്ട് അതിനു അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അവരൊക്കെ പോയിരിക്കുന്നത് സീ പി ഐ എം / ഇടതുപക്ഷത്തില്‍ നിന്നും തന്നെയാണ് , ആ ബോധം ഉള്ളവര്‍ പോകട്ടെ എന്ന് തന്നെയാണ് എനിക്ക് പറയാന്‍ ഉള്ളത് പക്ഷെ പോകുന്നവരെ പിടിച്ചു നിര്‍ത്തിയിട്ടു കാര്യമില്ല പോകാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍ കണ്ടെത്തി അതിനു ചികിത്സ ആവിശ്യമാണ് , ചില വിശേഷഹിന്ദു ആഘോഷങ്ങള്‍ , ടാക്സി സ്റാന്‍ണ്ടുകള്‍ , അമ്പലങ്ങള്‍ തുടങ്ങി വളരെ ചെറുതായി തുടങ്ങുന്ന ചില രീതികള്‍ , മാറ്റങ്ങള്‍ ഒടുക്കം സ്വയം സേവകരായി മാറുന്ന ഒരു മൂവാണ് ഇപ്പോള്‍ നടക്കുന്നത് , പ്രാദേശിക നേതാക്കളും അണികളും തമ്മിലുള്ള ചില പടലപിണക്കങ്ങള്‍ മിക്കപ്പോഴും ഈ ഒഴുക്കിന് ഒരു കാരണമാകുന്നു ., ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഇപ്പോള്‍ ഇതിനു ശക്തികൂടി എന്നതാണ് സത്യം , മലബാറില്‍ ഇതാണ് സ്ഥിതി എങ്കില്‍ തെക്കന്‍ കേരളത്തില്‍ എന്തായിരിക്കും എന്നത് പറഞ്ഞറിയിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല .
ഇനി വരാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനില്‍ ബീ ജെ പി എങ്ങിനെ നേരിടുന്നു എന്നത് കൃത്യമായി നിരീക്ഷിക്കേണ്ട വിഷയമാണ് , ഇടതുപക്ഷത്തിനു / സീ പി ഐ എമ്മിന് പ്രതിപക്ഷം പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ കേരളത്തിലുണ്ട് അത് കുറച്ചു വന്നു തങ്ങളുടെ സ്വാദീനം കൃത്യമായി രേഖപ്പെടുത്തുക എന്നതായിരിക്കും ഇനി അങ്ങോട്ട്‌ ബീ ജെ പി സ്വീകരിക്കുക്ക അതിനു ജനത്തെ ഏതൊക്കെ രീതിയില്‍ തങ്ങളുടെ അടുത്തേക്ക് അടുപ്പിക്കാന്‍ കഴിയുമോ അതിനുതകുന്ന എല്ലാം അവര്‍ ചെയ്യും , അതിനു അടവുകള്‍ പതിനെട്ടും സ്വീകരിക്കും , പഞ്ചായത്ത് ഇലക്ഷന്‍ എന്നത് വരാനിരിക്കുന്ന നിയമസഭയുടെ റിഹേര്‍സല്‍ ആണ് എന്നതില്‍ സംശയമില്ല പ്രാദേശിക വിഷയങ്ങള്‍ ആണ് പഞ്ചായത്തില്‍ എങ്കിലും കേരളത്തിലെ ജനത്തിന്‍റെ രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്ന് വോട്ടുകള്‍ എവിടെ വീഴുന്നു എന്നത് കൃത്യമായി അറിയാന്‍ കഴിയും . അത് കൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടി കേരളത്തിലെ ഇലക്ഷന്‍ എങ്ങിനെ നേരിടുന്നു എന്നത് പ്രധാന വിഷയമാണ് .

കതിരൂര്‍ മനോജ്‌ വധക്കേസില്‍ അതെ ദിവസം തിരിച്ചടിക്കാന്‍ ആര്‍ എസ് എസ് / ബീ ജെ പി ക്ക് അറിയാഞ്ഞിട്ടല്ല അവര്‍ ഇപ്പോള്‍ ഒന്നും ചെയ്യില്ല അതിന്റെ പിന്നില്‍ കൃത്യമായ അജണ്ടകള്‍ ഉണ്ട് , ഈ വിഷയം കൃത്യമായി മുതലെടുക്കാന്‍ അവര്‍ അവരുടെ പരമാവധി ശ്രമിക്കും .
1997 ,1998,1999 കൊല്ലങ്ങളില്‍ കണ്ണൂരില്‍ നടന്ന കൊലപാതക പരമ്പരകള്‍ ആരും മറന്നുകാണില്ല അതൊന്നും ആവര്‍ത്തിക്കാന്‍ സംഘപരിവാറിനു അറിയഞ്ഞിട്ടുമല്ല അവരത് ചെയ്യുകയും ചെയ്യും അതിനെ തടുക്കാന്‍ കേരളത്തിലെ സര്‍ക്കാരിനു ആവുകയുമില്ല അവരുടെ ആരുടെ പേരിലും UAPA എടുക്കാനും ആരും മുതിരില്ല അതാണ്‌ സംഘപരിവാര്‍ എന്നവരുടെ ഗുണം , അവസരം മുതലെടുക്കാനും അത് വേണ്ട രീതിയില്‍ എങ്ങിനെ ഉപയോഗിക്കണം എന്നും ഇവരെ ആരും പഠിപ്പിക്കണ്ട .

സീ പി ഐ എമ്മിനെ പ്രതിരോധത്തില്‍ ആക്കുക എന്നത് കേരളത്തിലെ സകല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എളുപ്പം നടക്കുന്ന കാര്യമാണ് കാരണം എല്ലാത്തിനും അക്കൌണ്ടബിലിറ്റി സീ പി ഐ എം പറയണം വേറെ ആര്‍ക്കും ഒന്നിലും ഒരു ഉത്തരവാദിത്തവുമില്ല അത് കൊണ്ട് തന്നെ കിട്ടാവുന്ന കേസുകള്‍ / വിഷയങ്ങള്‍ എന്നിവയില്‍ പാര്‍ട്ടിയെ ചുറ്റിച്ചു ഇടുക അതിനു ആരും അത്ര മോശമല്ല എല്ലാവരുടെ ശത്രു സീ പി ഐ എം ആണ് അതിനു കാരണം പലതാണ് , പുരോഹിത വിഭാഗം(മുസ്ലിങ്ങള്‍ -ക്രിസ്ത്യനികള്‍ ) , ദളിത് സംഘടനകള്‍ , മുസ്ലീം വര്‍ഗീയ സംഘടനകള്‍ , വിശിഷ്യാ സംഘപരിവാര്‍ , ഇവര്‍കൊക്കെ മോറല്‍ സപ്പോര്‍ട്ടിന് കോണ്‍ഗ്രെസ്സ് എന്ന പാര്‍ട്ടിയും .

ഭരണംകൂടം കൊണ്ട് ഇവര്‍ക്കൊക്കെ പാര്‍ട്ടിയെ എങ്ങിനെ കെണിയില്‍ വീഴ്ത്താം എന്നതില്‍ എല്ലാ വിധ സഹായ സഹകരണവുംകോണ്‍ഗ്രെസ്സ് കൊടുക്കും അതൊക്കെയാണ്‌ എന്നും കണ്ടു വരുന്നത് .https://www.facebook.com/sreesreerajnv/posts/10202793455897308
http://www.indiavisiontv.com/2014/09/13/352485.html

Wednesday, September 3, 2014

പ്രസ് ക്ലബ്ബ് ബാര്‍

ജീവിതത്തില്‍ സന്തോഷിക്കാനും ആനന്ദിക്കാനും വിനോദം കണ്ടെത്താനും ഓരോ വ്യക്തിയും ഓരോ മാര്‍ഗങ്ങള്‍ ആണ് കണ്ടെത്തുന്നത് , ഒരാള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണം എന്ന് രസിക്കണം എന്നോ ഇല്ല പരസപരം അട്ജെസ്റ്റ് ചെയ്തു സ്വയം ആസ്വദിച്ചു പോവുക അതിലുപരി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആനന്ദിക്കാനും ശ്രമിക്കുക്ക.

ലോകത്തില്‍ ആരും എവിടെയും കുടിച്ചു തിരയുകയോ ബോധം ഇല്ലാതെ നട് റോഡില്‍നിന്ന് തുണി അഴിച്ചു നടക്കുകയോ ചെയ്യുന്നത് ഒന്നും എന്നെ നേരിട്ട് ഭാധിക്കുന്ന വിഷയമല്ല അവനവനു ശരിയെന്നു തോനുന്നത് ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ ചെയ്യുക്ക, എന്‍റെ നെഞ്ചാതോട്ടു വന്നാല്‍ കയ്യില്‍ ഇരിക്കുന്നത് , വായിലിരിക്കുന്നത് ചെലപ്പോള്‍ മേടിക്കും അത്രേയുള്ളൂ . ഒരാളെ പോലും നേര്‍വഴിക്കു നടത്തിക്കാനോ ഉപദേശിച്ചു നന്നാക്കാനോ ഞാന്‍ ആളല്ല . ഓരോ വ്യക്തിക്കും ആവിശ്യതിനുള്ള ബോധവും വെവരവും ഒക്കെയുണ്ട് അതനുസരിച്ച് എന്ത് വേണേലും ചെയ്തോട്ടെ . എങ്കിലും പൊതു സ്ഥലത്ത് വല്ലതും കണ്ടാല്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ എനിക്കുള്ള അഭിപ്രായം , യോജിപ്പുകള്‍ , വിയോജിപ്പുകള്‍ ഞാന്‍ പറയും അതെ എന്‍റെ നിലവാരത്തില്‍ ചേര്‍ന്നതായിരിക്കും അതില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായം അതെ പോലെ തിരിച്ചും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ് .

ഇതിപ്പോള്‍ കാണ്ഡം കാണ്ഡം ആയി പറയാന്‍ കാരാണം പത്രക്കാരുടെ പ്രസ്സ് ക്ലബ് ബാര്‍ വിഷയത്തിലാണ്.

നാലോ അഞ്ചോ അതില്‍ കൂടുതല്‍ പേരോ കൂടുന്ന സ്ഥലത്ത് മുകളില്‍ പറഞ്ഞത് പോലെ അവര്‍ അവര്‍ക്കുള്ള Entertainment കണ്ടു പിടിക്കും അത് ആസ്വദിക്കും അപ്പോള്‍ തന്നെ അത് നിയമപരമായിരിക്കുകയും ചെയ്യണം

ഭൂമിക്കു മുകളില്‍ കേരളത്തില്‍ നടക്കുന്നത് മുഴുവന്‍ നിയമപരമായിട്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ ഉത്തരം നിയമം പാലിക്കാന്‍ എല്ലാര്‍ക്കും സ്വന്തം ഉത്തരവാദിത്വം ഉണ്ട് ഇല്ലേല്‍ കിട്ടുന്ന പണി മേടിക്കുക്ക .

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ബാര്‍ അല്ലേല്‍ അതെ നിലവാരത്തിലുള്ള ഒരു കുടിപ്രസ്ഥാനം നടക്കുന്നുണ്ട് എന്ന് പകല്‍ വെളിച്ചം പോലെയുള്ള സത്യമാണ് ഒരു പത്രക്കാരും നീഷേധിക്കുന്നില്ല എന്നും മനസിലാക്കുന്നു , അവരുടെ വാദം ഞങ്ങളുടെ ക്ലബ്ബില്‍ ഇങ്ങിനെ ഒന്ന് നടക്കുന്നു എങ്കില്‍ അത് നിയന്ത്രിക്കാനും നീര്‍ത്താനും ഞങ്ങള്‍ക്ക് അറിയാം മറ്റുള്ളവര്‍ അതില്‍ ഇടപെടണ്ട എന്നതാണ് .

ഭൂമിക്കു മുകളില്‍ നടക്കുന്നതും നടക്കാത്തതും നടക്കാന്‍ സാധ്യതയുള്ളതും ഇല്ലാത്തതുമായ അനേകായിരം വിഷയങ്ങളില്‍ നിങ്ങള്‍ പത്രക്കാര്‍ നിങ്ങളുടെ വായില്‍ തോനിയത് പറയുകയും എഴുതുകയും ചെയ്തപ്പോള്‍ അത് കണ്ണും കാതും കൂര്‍പ്പിച്ചു കേട്ട് നിന്നവരാണ് ഞങ്ങള്‍ .
വിയോജിപ്പുകള്‍ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് , സോഷ്യല്‍ മീഡിയ അത്ര ശക്ത്മല്ലാതിരുന്ന പണ്ട് കാലത്ത് നിങ്ങള്‍ തരുന്ന എന്തും സത്യമായിരുന്നു , ഇപ്പോഴല്ല , പല വിധത്തില്‍ രീതിയില്‍ അതിനെ ക്രോസ് ചെക്ക് ചെയ്തു നോക്കി മാത്രമേ സ്വീകരിക്കുന്നുള്ളൂ അത് നിങ്ങള്‍ പത്രകാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടാക്കുന്നതാണ് . നിങ്ങളുടെ ലൈന്‍ റേഡിയോ ആണ് ചോദ്യം ചോദിക്കാന്‍ മാത്രേ നിങ്ങള്ക്ക് ഇഷ്ടമുള്ളു , ചോദിക്കപെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന പ്രസ്സ് ക്ലബ്ബുബാര്‍ വിഷയം .

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തീക ബിസിനെസ് മേഖലകള്‍ നിങ്ങളെ കൈകളില്‍ ആണ് , അതിനു കാരണം നിങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കും നടത്തിക്കും എന്ന് അവര്‍ക്ക് നന്നായി അറിയാം അത് കൊണ്ട് തന്നെ നിങ്ങളെ പ്രീണിപ്പിച്ചു കൊണ്ടുപോകാന്‍ എല്ലാവരും ശ്രമിക്കും.


പക്ഷെ നിങ്ങളെ കൊണ്ട് ഒരു ലാഭവുമില്ലാത്ത പൊതുജനം നിങ്ങള്‍ടെ ഭാഗത്തുള്ള വല്ല അപരാധവും കണ്ടാല്‍ രണ്ടു പറഞ്ഞു എന്ന് വരും അതിനു കാരണം ലോ മോളില്‍ കാണ്ഡം കാണ്ഡം ആയി എഴുതിയിട്ടുണ്ട് .

കേരളത്തില്‍ ഇതുവരെ ആ ബാര്‍ അവിടെ പ്രവര്‍ത്തിച്ചത് നിയമപരമായിട്ടല്ല എന്നത് സത്യമാണ് , കേരളത്തില്‍ ബാര്‍ എന്നത് തന്നെ നിയമപരമല്ല എന്നാ അവസ്ഥ ഇപ്പോള്‍ വന്നപ്പോള്‍ വീണ്ടും പ്രസ്സ് ക്ലബ്ബ് ബാര്‍ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന് നടത്തികൊണ്ട് പോകുമെന്നും അതിനെതിരെ പറയുന്നവരെ കുറിച്ച് ശുദ്ധ അസംബന്ധം ഒക്കെ വിളിച്ചു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ തനി നിലവാരം കാണിക്കുന്നു എന്നതിനുള്ള തെളിവാണ് .

ഈ വിഷയം ഇതുവരെ ഒരുവാര്‍ത്ത ആയതു മറുനാടന്‍ മലയാളി എന്ന ഓണ്‍ ലൈന്‍ പത്രത്തിലും മാധ്യമം പത്രതിലുമായി എന്ത് കൊണ്ട്രു ചുരുങ്ങി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പേന ഉന്തുന്ന സകല എണ്ണത്തിനും കൃത്യമായ ഭാധ്യതയുണ്ട് , കാരണം പട്ടിയും പൂച്ചയും പെറ്റാലും രാഷ്ട്രീയക്കാരന്‍ തുമ്മിയാലും സിനിമാ നടിയുടെ അടിവസ്ത്രം ഉണങ്ങാന്‍ ഇട്ടാല്‍ അതും Exclusive , Breaking News ആയി കൊടുക്കുന്ന നിങ്ങള്‍ ഇത്ര മാത്രം പ്രസക്തിയുള്ള നിയമ ലംഘനം എന്ത് കൊണ്ട് കൊടുക്കുന്നില്ല എന്നതിന് കേരളത്തിലെ എണ്ണിയാല്‍ ഒടുങ്ങാത്ത ചാനെല്‍ പത്ര തൊഴിലാളികള്‍ ഉത്തരം പറയണം കാരണം ബാക്കി സകലതിനും മൈക്കും എടുത്തി മറുപടി ചോദിക്കാന്‍ നിങ്ങള്‍ സകലരുടെ പിറകെയും പോവാറുണ്ട് എന്നത് തന്നെ .

കേരളത്തിലെ എല്ലാ പത്രക്കാര്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായമാണ് തോനുംനില്ല എങ്കിലും കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞാണ് പലരും നടക്കുന്നത് അതിനു കാരണം നിലനില്‍പ്പാണ് എന്നും അറിയാം . വിയോജിപ്പുകള്‍ പറയാനുള്ളതാണ് പ്രകടിപ്പിക്കാന്‍ ഉള്ളതാണ് അതേലും ചെയ്തില്ലേല്‍ പിന്നെ ഈ പണി എടുക്കാതെ ഇരുന്നൂടെ !

എനിക്കീ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു താല്‍പ്പര്യമുവുമില്ല ആരും കാശും തന്നിട്ടില്ല , ഒരു പത്രക്കാരനും പത്രക്കാരിയും എന്നെ കടിചിട്ടുമില്ല , നിയമം , നീതി , നേരോടെ , നിര്‍ഭയം , നിരന്തരം എല്ലാം ഒരു ഭാഗത്തേക്ക് മാത്രം പോരല്ലേ എല്ലാ ഭാഗത്തേക്കും വേണമല്ലോ അത് കൊണ്ട് തന്നെ ഇനിയും ഇതില്‍ വല്ലതും പറയാനുണ്ടേല്‍ പോസ്റ്റ്‌ ഇടുകയും കമന്റ് ചെയ്യുകയും ചെയ്യും എന്ന് ഇതിനാല്‍ അറിയിക്കുന്നു . sreesreerajnv1


https://www.facebook.com/jacobkphilip/posts/10204131569796881

Sunday, August 31, 2014

ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിച്ചു

കണ്ണൂരില്‍ ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ഭക്തിഗാനങ്ങളുടെയും കാവിക്കൊടികളുടെയും അകമ്പടിയോടെ ആഘോഷിക്കപ്പെട്ടിരുന്ന ഗണേശോത്സവത്തെ വേറിട്ട രീതിയിലാണ് അമ്പാടിമുക്കിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൊണ്ടായിയത്. സിനിമാഗാനങ്ങളും തൂവെള്ളക്കൊടികളുമാണ് സിപിഐഎമ്മുകാരുടെ ഗണേശോത്സവാഘോഷത്തിന് അകമ്പടിയായത്.
ചെഗുവേരയുടെ ഫഌക്‌സ്, സിപിഐഎം പതാക. ഇവയ്ക്കു നടുവില്‍ ഗണപതിയുടെ വിഗ്രഹവുമേന്തിയ വാഹനം. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന സിപിഐഎം പ്രവര്‍ത്തകര്‍. ഇതാണ് അമ്പാടിമുക്കിലെ ഗണേശോത്സവാഘോഷം. ബിജെപി വിട്ടുവെങ്കിലും പഴയ ആചാരങ്ങളും ആഘോഷങ്ങളും മാറ്റിവെക്കാന്‍ ഇവര്‍ തയ്യാറല്ല. നെറ്റിയിലും കയ്യിലുമുള്ള തൂവാലക്കെട്ടുകളുടെ നിറം കാവിയില്‍ നിന്ന് വെള്ളയായി എന്നു മാത്രം. ഭക്തിഗാനങ്ങള്‍ക്കു പകരം അടിപൊളി സിനിമാ പാട്ടുകളും. സിപിഐഎം നിയന്ത്രണത്തിലുള്ള വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എല്ലാം നേരിട്ടു കാണാന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനും സ്ഥലത്തെത്തി.
ഗണേശോത്സവത്തെ ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയാണ് ഇത്തരമൊരു നീക്കമെന്നാണ് സിപിഐഎം ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ ഹൈന്ദവഭൂരിപക്ഷ പ്രീണനത്തിനാണ് സിപിഐഎം ഇതിലൂടെ ശ്രമിക്കുന്നതെന്ന ആരോപണമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സിപിഐഎം നടത്തിയിരുന്നു. ബിജെപി വിട്ടവരെ പാര്‍ട്ടിയിലെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടത്തുന്ന ഗണേശോത്സവാഘോഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തല്‍.

http://www.reporterlive.com/2014/09/01/125964.html

Friday, August 29, 2014

ഉമ്മന്‍ ചാണ്ടി

അഴിമതി നടന്നതായി കോടതി കണ്ടെത്തിയിട്ടില്ല , ചിലര്‍ ധാരാണാപിശക്മൂലം കൊടുത്ത പരാതിയില്‍ കോടതി കൂടുതല്‍ പഠിക്കാന്‍ വേണ്ടി ഒരു സ്റ്റേ കൊടുത്തു എന്ന് മാത്രമേ ഉള്ളു മന്ത്രിസഭാ കൂട്ടായി എടുത്ത ഈ തീരുമാനത്തില്‍ പിശകുകള്‍ വന്നിട്ടുണ്ട് എങ്കില്‍ തിരുത്താവുന്നത്തെ ഉള്ളു , പ്രതിപക്ഷം വെറുതെ ഉച്ച വച്ചിട്ട് കാര്യമില്ല വസ്തുതകള്‍ പഠിച്ചിട്ടു അഭിപ്രായം പറയണം .വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകളുടെ നിലവാരത്തെ കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നു അത് കൊണ്ടാണ് മന്ത്രിസഭ അത് തള്ളിക്കൊണ്ട് പുതിയ ലിസ്റ്റണ്ടാക്കിയത് .ഈ വിഷയത്തില്‍ എന്ത് അന്വേഷണത്തിനുംസര്‍ക്കാര്‍ തയ്യാറാണ്.ഇതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്കാന്‍ ഇല്ല , ആരോപണം ആര്‍ക്കും ഉന്നയിക്കാം തെളിവുകള്‍ വേണം ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി രാവണന്‍ കണ്ണൂര്‍ .
============
ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലം കുറച്ചാവുന്നു , എന്‍റെ രാഷ്ട്രീയം കറകളഞ്ഞതും തികഞ്ഞ തെളിമയോടും കൂടിയുള്ളതാണ് അത് കൊണ്ട് തന്നെ രാഷ്ട്രീയപ്രേരിതമായ പല ആരോപണങ്ങളും എന്‍റെ പേരില്‍ ഇതിനു മുന്നേയും ഉണ്ടായിട്ടുണ്ട് അന്നൊക്കെ കേരളത്തിലെ പൊതുജനം എന്‍റെ കൂടെ ഉറച്ചു നിന്നിട്ടുണ്ട് ഈ വിഷയത്തിലും കോടതിയില്‍ എന്‍റെ സത്യം തെളിയിക്കും അത് കൊണ്ട് കോടതിയില്‍ ഇരിക്കുന്ന വിഷയമായത് കൊണ്ട് കേസിന്‍റെ കാര്യത്തില്‍ കൂടുതല്‍ പറയുന്നില്ല .
അധികാര സ്ഥാനത് ഇരിക്കുന്നവരുടെ പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതു സാധാരമാണല്ലോ ലാവലിന്‍ കേസിന്‍റെ കാര്യം പറയണ്ടല്ലോ ?
അന്ന് സീ പി ഐ എം പറഞ്ഞത് ആരും മറന്നു കാണില്ല , അതുകൊണ്ട് തന്നെ എന്‍റെ പേരിലും മറ്റു രണ്ടുപേരുടെ പേരിലും വന്നിരിക്കുന്ന ആരോപണങ്ങളെ കോടതിയില്‍ നേരിടും അല്ലാതെ സീ പി ഐ എം പറയുന്നത് പോലെ രാഷ്ട്രീയമായല്ല ഞങ്ങള്‍ നേരിടുന്നത് , പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി നേരിടാന്‍ ആണ് തീരുമാനിക്കുന്നത് എങ്കില്‍ എന്ത് ചെയ്യണമെന്നു യൂ ഡി എഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്‌ ജനത്തിലുമുണ്ട് , അധികാരത്തില്‍ ഏറ്റിയത്‌ ഈ ജനതയാണ് അവര്‍ക്ക് വേണ്ടി അഞ്ചു വര്‍ഷം തികച്ചും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും , ഈ വിഷയത്തിന്റെ പേരില്‍ ആരും രാജിവയ്ക്കണ്ട എന്ന് ത്വതത്തില്‍ തീരുമാനമെടുത്തിട്ടുണ്ട് .

ശ്രീ മിസ്ടര്‍ തൊലിക്കട്ടിക്ക് വേണ്ടി രാവണന്‍ മാന്യമായി ചിരിച്ചും കൊണ്ട് .

============= 
ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ പരാതിയിന്മേല്‍ അനേ്വഷണം നടത്താനാണ്‌ ഇപ്പോഴത്തെ ഉത്തരവ്‌. അതില്‍ ആരുടെയും പേര്‌ പോലും പറയുന്നില്ല. ആരെയും കുറ്റം ചെയ്‌തതായി കണ്ടെത്തുന്നില്ല. അനേ്വഷണം എന്നു പറഞ്ഞാല്‍ ഞങ്ങളാരും പേടിക്കില്ല. കുറ്റം ചെയ്‌തവര്‍ പേടിച്ചാല്‍ മതി. ഞാന്‍ ചെയ്‌തത്‌ എല്ലാം പരസ്യമാണ്‌. അത്‌ എല്ലാവര്‍ക്കുമറിയാം. അത്‌ അനേ്വഷിക്കട്ടെ. പാമോയില്‍ കേസ്‌ ഉണ്ടായപ്പോള്‍ അന്ന്‌ രാജി വയ്‌ക്കണമെന്നാണ്‌ എല്ലാവരും പറഞ്ഞത്‌. വിജിലന്‍സ്‌ കോടതി ഞാന്‍ നിരപരാധിയാണെന്ന്‌ പറഞ്ഞു. അതിനെതിരെ പ്രതിപക്ഷനേതാവ്‌ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയും എന്റെ നിരപരാധിത്വം അംഗീകരിച്ചു. അന്ന്‌ ഞാന്‍ രാജിവച്ചിരുന്നെങ്കില്‍ ഞാന്‍ മണ്ടനായിപ്പോകുമായിരുന്നില്ലേ?

ഞാന്‍ എങ്ങനെ ദുവൈസക് ആയി


ഞാന്‍ എങ്ങനെ ദുവൈസക് ആയി എം. എ. അനൂജ് അമേരിക്കയില്‍ പഠിക്കുന്ന സാറാ ദുവൈസക് ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തി. പേരുകേട്ടാല്‍ റഷ്യന്‍ വിദ്യാര്‍ഥിയാണെന്നു തോന്നുമെങ്കിലും ആളു മലയാളിക്കുട്ടിയാണ്. ആലപ്പുഴ എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് എംഎല്‍എയുടെ മകള്‍. മലയാളിയെങ്കിലും എങ്ങനെ ഈ പേരു വന്നു? സാറ ദുവൈസക് പറയുന്നു


ഞാന്‍ കുട്ടിക്കാലത്തു കേരളത്തിലാണു പഠിച്ചത്. അച്ഛനെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ, തോമസ് ഐസക് എംഎല്‍എ. അമ്മയുടെ പേര് നാടാ ദുവ്വുരി. ആന്ധ്രപ്രദേശ് ആണ് അമ്മയുടെ നാട്. ഞാന്‍ ജനിച്ചപ്പോള്‍ അച്ഛനും അമ്മയും വീതംവെച്ചു തന്നത് അവരുടെ പേരു തന്നെയാണ്. അമ്മയുടെ പേരിനൊപ്പമുള്ള ദുവ്വുരിയുടെ ദുവ് അച്ഛന്റെ പേരിന്റെ രണ്ടാംഭാഗമായ ഐസക്കിനൊപ്പം ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്കു കുടുംബപ്പേരായി- ദുവൈസക്. അങ്ങനെ എന്റെ പേര് സാറ ദുവൈസക് ആയി. അനുജത്തിയുടെ പേര് ഡോറ ദുവൈസക്.

നാട്ടില്‍ ആദര്‍ശം പ്രസംഗിച്ചിട്ടു മക്കളെ വിദേശത്തു പഠിപ്പിക്കുന്ന കമ്യൂണിസ്റ്റു നേതാക്കളെപ്പറ്റി പറയുമ്പോള്‍ സാറാ ദുവൈസക് ചിരിക്കും. സാറ പഠിക്കുന്നതു ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ്. 

 പിതാവ് കേരള ധനമന്ത്രിയായിരുന്നപ്പോള്‍ പഠിക്കാനായി സാറ അമേരിക്കയില്‍ റസ്റ്ററന്റില്‍ എച്ചില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സെക്യൂരിറ്റി ഓഫിസിലെ റിസപ്ഷനിസ്റ്റായും ജോലി ചെയ്തു. ഇവിടെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നതുപോലെ സാറ അമേരിക്കയില്‍ പഠിച്ചിരുന്ന കോളജിലും സമരം ചെയ്തിട്ടുണ്ട്. പഠിക്കാനായി റസ്റ്ററന്റില്‍ ജോലി ചെയ്തപ്പോള്‍ അച്ഛനോടു പണം ചോദിക്കാമായിരുന്നില്ലേയെന്നു ചോദിച്ചാല്‍ സാറയ്ക്കു മറുപടിയുണ്ട്: അച്ഛന്റെ കയ്യില്‍ പണമില്ല. സ്വന്തമായി വീടും സ്ഥലവും ബാങ്ക് അക്കൗണ്ടില്‍ പണവും ഇല്ലാത്ത ഏക എംഎല്‍എ അച്ഛനായിരിക്കും!  

ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാര്‍ നിര്‍മാണ ഫാക്ടറികളിലെ തൊഴിലാളികളുടെ സേവന - വേതന പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യയിലെത്തിയതാണു സാറ. കുറച്ചു ദിവസം അച്ഛനോടൊപ്പം കഴിയാന്‍ കേരളത്തിലുമെത്തി. പതിനൊന്നു വയസ്സുവരെ മാത്രം കേരളത്തില്‍ പഠിച്ച സാറ പക്ഷേ, മലയാളം മറന്നിട്ടില്ല. എല്ലാവര്‍ഷവും സാറയും സഹോദരി ഡോറയും അച്ഛനെക്കാണാന്‍ കേരളത്തിലെത്താറുണ്ട്. 

കേരളവും അമേരിക്കയും കേരളത്തില്‍ എല്ലാവര്‍ക്കും ബഹുമാനം ലഭിക്കുന്നുണ്ട്. നമ്മുടെ ജീവിതസാഹചര്യം മികച്ചതാണ്. എന്റെ അമ്മയുടെ വീട് ആന്ധ്രയിലാണ്. അവിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലെ വ്യത്യാസം പ്രകടമാണ്. ഞാന്‍ യുഗാണ്ടയിലും മറ്റും പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്കിടയിലെ സാമൂഹികമായ വ്യത്യാസത്തിനു പുറമേ പോഷകാഹാരക്കുറവും പട്ടിണിയുമൊക്കെ പ്രശ്‌നങ്ങളാണ്. കേരളം പലകാര്യങ്ങളിലും വികസിതരാജ്യങ്ങളുടെ നിലവാരത്തിലാണ്. ഇവിടത്തെ കുടുംബശ്രീ സംവിധാനം പോലെ ശക്തമായ ജനങ്ങളുടെ ഒരു സഹകരണശൃംഖല മറ്റൊരിടത്തും കാണാന്‍ കഴിയില്ല. 

അച്ഛന്റെ നേതൃത്വത്തില്‍ മാരാരിക്കുളത്തു നടന്ന പച്ചക്കറിക്കൃഷിയിലെ മുന്നേറ്റവും ആലപ്പുഴയിലെ മാലിന്യ സംസ്‌കരണ പദ്ധതികളും മികച്ചതാണ്. ആലപ്പുഴയില്‍ നടക്കുന്നതുപോലെ മാലിന്യ സംസ്‌കരണ സംവിധാനം ന്യൂയോര്‍ക്കില്‍ ഇല്ല. അവിടെ കേന്ദ്രീകൃതമായി നഗരസഭ മാലിന്യം സംഭരിച്ചു സംസ്‌കരിക്കുകയാണു ചെയ്യുന്നത്. പക്ഷേ, അവര്‍ കൃത്യമായി സംസ്‌കരിക്കുന്നുണ്ട്. അവിടെയും ഇപ്പോള്‍ ആലപ്പുഴയില്‍ ചെയ്യുന്നതുപോലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടി പരീക്ഷണമായി നടത്താന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. നഗരവീടുകളുടെയും ഫðാറ്റുകളുടെയും ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങുന്നതേയുള്ളു അവിടെ. ഇവിടെ അതു നേരത്തെ ആരംഭിച്ചതാണല്ലോ. പക്ഷേ, രാത്രിയില്‍ സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയില്ലെന്ന വിഷമമുണ്ട്.

കേരള രാഷ്ട്രീയം സ്ഥിരമായി കേരളത്തില്‍ നില്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, എത്രത്തോളം സാധ്യമാണെന്നറിയില്ല. അച്ഛനെപ്പോലെ കേരളത്തിലെ രാഷ്ട്രീയനേതാവാകണമെന്നു തോന്നിയിട്ടില്ല. ഞാനും ഒരു ഇടത് അനുഭാവിയാണ്. അച്ഛന്റെ പ്രസ്ഥാനത്തില്‍ നിന്നു സ്ഥാനാര്‍ഥിത്വ വാഗ്ദാനം ലഭിച്ചാല്‍ സ്വീകരിക്കുമോയെന്നു ചോദിച്ചാല്‍ ഉവ്വെന്നും ഇല്ലെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. 

ഭാവിയില്‍ എവിടെ ജീവിക്കുമെന്ന് അറിയില്ലെങ്കിലും അത് അമേരിക്കയ്ക്കു പുറത്താകണമെന്ന് ആഗ്രഹമുണ്ട്. അമേരിക്കയില്‍ സമരം അമേരിക്കയില്‍ ഞാന്‍ ഇടത് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യൂണിയനുകളിലെ അംഗമാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉണ്ട് - യുണൈറ്റഡ് ഫോറം ഓഫ് ഓട്ടൊമൊബൈല്‍ എന്ന സംഘടനയുടെ പോഷക സംഘടനയാണത്.  

അമേരിക്കയിലും ഇടത് ആശയത്തിനു പ്രസക്തിയുണ്ട്. സര്‍വകലാശാല യൂണിയനെ നിരോധിച്ചശേഷം അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് യൂണിയന്‍ വീണ്ടും സജീവമായത്. 99% വിദ്യാര്‍ഥികളും യൂണിയന്‍ വേണമെന്ന് ആവശ്യപ്പെട്ടു. സയന്‍സ് വിദ്യാര്‍ഥികള്‍ക്കു സ്‌റ്റൈപ്പന്‍ഡ് നല്‍കി അമിത ജോലി ചെയ്യിക്കുന്നതിനെതിരെയായിരുന്നു സംഘടന നയിച്ച ഒരു സമരം. ജോലി ചെയ്തിട്ടു പ്രതിഫലം നല്‍കാതിരിക്കുന്നതിന്റെ പേരിലാണ് അവിടെ സാധാരണയായി സമരങ്ങള്‍ ഉണ്ടാകുക. പിന്നെ, പബ്ലിക് സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് കൂടുന്നതിനെതിരെ സമരം ചെയ്യാറുണ്ട്. വോള്‍സ്ട്രീറ്റ് സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ കുറഞ്ഞ വാടകയ്ക്കു താമസിക്കാന്‍ സ്ഥലം ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിനെതിരെയാണു ടെനന്റ്‌സ് യൂണിയന്‍ രൂപീകരിച്ചത്. പുറത്തുനിന്നുള്ളവര്‍ വന്നു കെട്ടിടങ്ങള്‍ വാങ്ങിയിട്ടു മുപ്പതു നാല്‍പതു വര്‍ഷമായി താമസിക്കുന്നവരെ ഓരോ കാരണങ്ങളുണ്ടാക്കി പുറത്താക്കുന്നു. അങ്ങനെ ഒട്ടേറെ കെട്ടിടങ്ങളുണ്ട്. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. ആറു മാസം മുന്‍പ് യൂണിയന്‍ രൂപീകരിച്ചു ഞങ്ങള്‍ പ്രതിരോധിച്ചു. ഞങ്ങളുടെ കെട്ടിടത്തിന്റെ യൂണിയന്‍ പ്രതിനിധി ഞാനാണ്. കഴിഞ്ഞ മഞ്ഞുകാലത്തു ഞങ്ങളുടെ വീടിനു ചൂടു തരാതെ ഇരുപതു ദിവസം കഷ്ടപ്പെടുത്തിയിട്ടുണ്ടു കെട്ടിട ഉടമ. 

പഠിക്കാന്‍ പണിയെടുത്തു ഞാന്‍ പഠിച്ചതെല്ലാം അച്ഛന്റെ പണം ഉപയോഗിച്ചല്ല, സ്‌കോളര്‍ഷിപ് നേടിയാണ്. ബിഎയ്ക്കു കൊളംബിയ സര്‍വകലാശാലയുടെ ബര്‍ണാഡ് കോളജിലാണു പഠിച്ചത്. അവിടെ വിദ്യാഭ്യാസച്ചെലവിന്റെ 75% സ്‌കോളര്‍ഷിപ് കിട്ടും. ബാക്കി ഞാന്‍തന്നെ ലോണെടുത്താണു പഠിച്ചത്. അതിനോടൊപ്പം വൈകിട്ട് അഞ്ചു മുതല്‍ 11 വരെ റസ്റ്ററന്റില്‍ പാത്രമെടുക്കുന്ന ജോലി ചെയ്തു. സ്‌കോളര്‍ഷിപ് നേടുന്ന കുട്ടികള്‍ പകുതി സമയം എന്തെങ്കിലും ജോലി ചെയ്യണമെന്നു നിബന്ധനയുള്ളതിനാല്‍ കോളജിലെ സെക്യൂരിറ്റി ഓഫിസില്‍ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. പിഎച്ച്ഡിക്കു പൂര്‍ണമായി സ്‌കോളര്‍ഷിപ് കിട്ടി. 

 കേരളത്തിലെ ഓര്‍മകള്‍ ഞാന്‍ പതിനൊന്നു വയസ്സുവരെ തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തിലാണു പഠിച്ചത്. അതുവരെ ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അറിയില്ല. ഡോറ അമേരിക്കയില്‍ കുച്ചിപ്പുഡിയും മോഡേണ്‍ ഡാന്‍സും പഠിക്കുന്നുണ്ട്. ഇപ്പോള്‍ ഫിലോസഫിയാണു പഠിക്കുന്നത്. അമ്മ അമേരിക്കയില്‍ പോയതുകൊണ്ടാണ് ഞങ്ങള്‍ക്കും അവിടേക്കു പോകേണ്ടി വന്നത്. എംഎല്‍എയായ അച്ഛന്‍ ഞാന്‍ അച്ഛന്റെ കൂടെ രണ്ടു ദിവസം പരിപാടികള്‍ക്കു പോയി. അച്ഛന്‍ ഓടി നടന്നു ജോലി ചെയ്യുന്നതുകണ്ടു കൂട്ടത്തില്‍കൂടിയതാണ്. പെട്ടെന്നു തളര്‍ന്നു പോയി. എന്റെ സുഹൃത്ത് ഏരിയലും കൂടെയുണ്ടായിരുന്നു. അവള്‍ അദ്ഭുതപ്പെട്ടു: എങ്ങനെയാ ഒരു മനുഷ്യന് ഇത്രയധികം ജോലി ചെയ്യാന്‍ കഴിയുന്നത്? അച്ഛന്‍ എല്ലാ ചെറിയ ചെറിയ യോഗങ്ങളിലും പങ്കെടുക്കും. അവര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കും. അതിനുള്ള ക്ഷമയുണ്ട്. വലിയ പരിപാടി, ചെറിയ പരിപാടി എന്ന വ്യത്യാസമില്ല.   

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?tabId=14&programId=9958859&BV_ID=%40%40%40&contentId=17466495&contentType=EDITORIAL


Wednesday, August 27, 2014

ഇനി നമുക്ക് രഞ്ജിത്തിന്‍റെ മേല്‍ പൊങ്കാലയിടാം.



ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ഉണ്ട് എങ്കില്‍ ഭൂമിയിലും മനോരോഗികള്‍ ഉണ്ട് എന്ന് സാരം കാരണം ഫെയിസ്ബുക്കില്‍ എഴുതുന്ന ആരും അന്യഗ്രഹജീവികള്‍ ഒന്നുമല്ല , മണ്ണില്‍ ജീവിച്ചു പണിയെടുക്കുന്ന വെറും ന്യൂനപക്ഷമായ ഒരു ജനത അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഫെയിസ്ബുക്കികള്‍ക്ക് ഉള്ളത് , ജോലിക്കിടയിലും അല്ലാതെയും കിട്ടുന്ന സമയത്ത് സമര്‍ഥമായി ഫെയിസ്ബുക്ക് ഉപയോഗിക്കുന്നു അതില്‍ കവിഞ്ഞു എന്ത് പ്രത്യേകതയാണ് ഇവിടെയുള്ളത് .

പണ്ടൊക്കെ നാട്ടിന്‍ പുറത്തു കലുങ്കിലും , റോഡരികിലും ഇരുന്നു നാലോ അഞ്ചോ സുഹൃത്തുക്കള്‍ വര്‍ത്താനം പറയുന്നത് പോലെ ലോകത്തിന്‍റെ നാല് കോണില്‍ നിന്നും ആളുകള്‍ ഇവിടെ ഇരുന്നു കുശലം പറയുന്നു , ചര്‍ച്ചകള്‍ ചെയ്യുന്നു , അടികൂടുന്നു അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത
സാധ്യതകള്‍ ഇത് വഴി നടക്കുന്നു എന്ന് ഈ ജനപ്രീയ മഹാ സംവിധായകന് അറിയില്ല എന്ന് തോനുന്നു .

ഇനി സിനിമ റിവ്യു എന്ന വിഷയത്തില്‍ എടുത്താല്‍ ,പലരും സിനിമ കണ്ടു വന്നാല്‍ ഇവിടെ രണ്ടു വാക്ക് കുറിച്ചിടും അത് യോജിപ്പായിരിക്കും , വിയോജിപ്പായിരിക്കും അത് അയാളുടെ വ്യക്തിപരമായ കാര്യം അതിനു വരുന്ന കമന്‍റും അതെ രീതിയിലായിരിക്കും , സോഷ്യല്‍ മീഡിയ വഴി സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടും എന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ല പക്ഷെ ചാനലുകള്‍ പത്രങ്ങള്‍ വഴി ആയേക്കാം .സിനിമക കാണുന്നതിനു മുന്നേ റിവ്യു വായിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍ അത് കൊണ്ട് മ്യൂട്ട് ചെയ്തു പോകും ചിലപ്പോള്‍ രണ്ടു പറഞ്ഞു എന്ന് വരും അതൊക്കെ വ്യക്തി സ്വാതന്ത്ര്യമാണ് , കരഞ്ഞും കൊണ്ട് നടന്നിട്ട് കാര്യമില്ല .

ഇനി ശ്രീ മഹത്തായ സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ചില സിനിമകളുടെ ബോധത്തെ കുറിച്ച് നിലവാരത്തെ കുറിച്ച് പറഞ്ഞാല്‍ വെളുക്കുവോളം പറഞ്ഞാലും തീരില്ല അമ്മായിരി സിനിമകളാണ്ഈ മഹാ മാന്യന്‍ തന്നിരിക്കുന്നത്. എണ്ണി നോക്കിയാല്‍ 1987 ഇല്‍ "ഒരു മേയ് മാസപ്പുലരിയില്‍" എന്ന സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം തിരക്കഥ എഴുത്ത് തുടങ്ങി ഇതുവരെ പതിമൂന് സിനിമകള്‍ക്ക്‌ കഥയും നാല്‍പ്പത്തി രണ്ടു സിനിമയ്ക്ക് തിരക്കഥയും പതിനാറു സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട് , ചെയ്ത സിനിമകളും , കഥകളും തിരക്കഥകളും മലയാളിക്ക് സമ്മാനിച്ചത്‌ മുഴുവന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ പറഞ്ഞാല്‍ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച സൃഷ്ടി എന്ന് ഈ മനോരോഗി പറയും കാരണം അതിലൊക്കെ മുഴുവന്‍ പൊതുബോധം , സ്ത്രീ വിരുദ്ധത , ഹൈന്ദവതയുടെ അതി പ്രസരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത വൃത്തികേടുകള്‍ മുഴച്ചു നില്‍ക്കുന്നത് കാണാം , ഇത്രയും മാഹാ രോഗങ്ങള്‍ പ്രത്യക്ഷത്തിലുള്ള ഈ മാഹാനായ മാന്യ വ്യക്തിയാണ് ഫെയിസ്ബുക്കില്‍ മനോരോഗികള്‍ ആണുള്ളത് എന്ന് വിളിച്ചു പറയുന്നത് . സമൂഹത്തില്‍ മനോരോഗികള്‍ ഉണ്ട് എങ്കിലും ഇവിടെയും ഉണ്ട് അതില്‍ കവിഞ്ഞു അതിനു ഒരു പ്രസക്തിയുമില്ല .

ഇദ്ദേഹം സഹിഷ്ണുത, വിയോജിപ്പുകള്‍ എന്നിവയെ എങ്ങിനെ നേരിടുന്നു എന്നത് അറിയണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ക്ലോസ് എന്‍ കൌണ്ടെര്‍ കാണണം അതില്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു .

ചോദ്യം : താങ്കളുടെ സിനിമകള്‍ , നായകന്മാര്‍ ഹിന്ദുത്വ അജണ്ടകള്‍ പേറുന്നവര്‍ ആണ് എന്ന് പൊതുവില്‍ അഭിപ്രായമുണ്ടല്ലോ എന്ന് ?

മറുപടി ; ഏയ്‌ ഞാന്‍ കേട്ടിട്ടില്ല , അതൊക്കെ ആര്‍ക്കും എന്തും എങ്ങിനെയും പറഞ്ഞു നടക്കാലോ എന്ന് , (അതിനു ബാക്കി പറയുന്നത് ഇവിടെ കേള്‍ക്കാം ) http://www.reporterlive.com/2014/08/17/122382.html

ഇദ്ദേഹം ഇത്തരുണത്തില്‍ ഇങ്ങിനെ ഒരു പ്രതികരണം നടത്താന്‍ കാരണം എന്താണ് എന്നത് വ്യക്തമാണ് താന്‍ കാശ് മുടക്കിയ സിനിമയെ കുറിച്ച് നാല് പേര്‍ വല്ല ഫെയിസ്ബുക്ക് വാളിലും രണ്ടു വര്‍ത്താനം പറഞ്ഞു കാണും അതാണ്‌ , വിയോജിപ്പുകള്‍ സഹിഷ്ണുതയോടെ നേരിടാന്‍ നമ്മുടെ സെലിബ്രറ്റികള്‍ക്ക് അറിയിലല്ലോ പത്ര, ചാനെല്‍ പ്രവര്‍ത്തകര്‍ക്ക് തീരെ ആവില്ല അതുപോലെ ഒരു വര്‍ഗം, കൂട്ടം തന്നെയുണ്ട്‌ എന്ന് സാരം .

ഫെയിസ്ബുക്കില്‍ വിവരക്കേടും വെള്ളും വെളിവും കൂടാതെ പലരും പലതും ഞാന്‍ അടക്കം എഴുതി വിടാര്‍ ഉണ്ട് എന്നത് സമ്മതിച്ചാല്‍ തന്നെ താങ്കളുടെ സിനിമകള്‍ മലയാളിക്ക് തരുന്നത്ര രോഗം നമ്മളൊന്നും ആര്‍ക്കും കൊടുക്കുന്നില്ല എന്നും പറഞ്ഞുകൊണ്ടും ഈ പ്രഭാഷണം ഇവിടെ നിര്‍ത്തുന്നു.

സി.കെ.രാഘവനെ തീയറ്ററില്‍ പോയിതന്നെ കാണും അത് വഴിയുള്ള കാശ് ഈ മനോരോഗി താങ്കള്‍ക്കു തരാന്‍ തീരുമാനിച്ചിട്ടുണ്ട് .

നന്ദി
നമസ്കാരം .

facebook. 
VKadarsh 

Saturday, July 19, 2014

അരുന്തതി റോയിക്ക് പൊങ്കാല ഇടുന്നവര്‍ക്ക് !


 അരുന്തതി റോയിക്ക് പൊങ്കാല ഇടുന്നവര്‍ക്ക് !

Deepak Sankaranarayanan (രാജ്ഖട്ടില്‍ പട്ടി കയറിയപ്പോള്‍ ഉള്ള വിവാദത്തില്‍ എഴുതിയത് )

Shared publicly - 24 Apr 2013

ഭരണഘടനാപരമായോ ഔദ്യോഗികമായോ ഇന്ത്യക്ക് രാഷ്ട്രപിതാവില്ല.

എം കെ ഗാന്ധിക്ക് ദൈവികമായ ഒരു പദവിയുമില്ല, ജാതിവിവേചനത്തിന്റെയും ഹൈന്ദവതീവ്രപരതയുടെയും മതയാഥാസ്ഥിതികത്വത്തിന്റെയും വ്യക്തിപരമായ ഭ്രാന്തുകള്‍ക്ക് രാജ്യത്തിനെ ഇരയാക്കിയതിന്റെയും അതുപോലെ നൂറുകൂട്ടം കാരണങ്ങളുടെയും പേരില്‍ ധാരാളം ആരോപണങ്ങള്‍ അയാളുടെ പേരിലുണ്ട്, പലതിനും ശക്തമായ തെളിവുകളുമുണ്ട്

ഇനി എം കെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും ദൈവവും ആണെങ്കില്‍ത്തന്നെ നായ പിശാചല്ല. ഏത് ജീവിയേക്കാളും മനുഷ്യനോട് അടുപ്പവും ലോയല്‍റ്റിയും ഉള്ള ജീവിയാണ്. അതാരോടും അയിത്തം കാണിച്ചിട്ടില്ല, മരുമക്കളുടെ മേല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ഭാര്യക്ക് അസുഖം വരുമ്പോള്‍ ചികിത്സിക്കാന്‍ വരുന്ന മൃഗഡോക്ടറേ ചികിത്സ തന്റെ വിശ്വാസത്തിനെതിരാണെന്നും പറഞ്ഞ് കടിക്കാറില്ല. മറ്റുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കുകയും തനിക്ക് അസുഖം വരുമ്പോള്‍ ബിലാത്തിയില്‍പ്പോയി സര്‍ജറി നടത്തുകയും ചെയ്തിട്ടില്ല. മനുഷ്യനെ സ്നേഹിച്ച് അവന്റെ പലവിധ ആവശ്യങ്ങളില്‍ വെറും ഭക്ഷണമെന്ന നക്കാപ്പിച്ചക്കൂലിക്ക് ആയുഷ്കാലം കൂടെനില്‍ക്കുന്ന ആ ജീവി ഒരിടത്ത് കേറിയതുകൊണ്ട് എന്തെങ്കിലും തകര്‍ന്നുവീണതായി ഇന്നേവരെ കേട്ടിട്ടില്ല.

നായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല, ബാബറി മസ്ജിദ് പൊളിച്ചിട്ടില്ല. ജാലിയന്‍വാലാബാഗില്‍ മീറ്റിങ്ങ് നടക്കുന്ന വിവരം ബ്രിട്ടീഷ് പട്ടാളത്തെ അറിയിച്ച് പത്തുരണ്ടായിരം ഇന്ത്യക്കാരെ കൊലക്ക് കൊടുത്തിട്ടില്ല. ഒരു നായയും വര്‍ഗ്ഗീയകലാപം നടത്തിയതായോ ഗര്‍ഭിണികളെ പഴുപ്പിച്ച കുന്തത്തില്‍ കോര്‍ത്തതായോ കേട്ടിട്ടില്ല.

ഇന്ദിരയും അദ്വാനിയും വാജ്‌പേയിയും കയറിയ, ഇനി നാളെ ഒരുപക്ഷേ നരേന്ദ്രമോഡിയും കയറാന്‍ പോകുന്ന, ഇന്ത്യയുടെ ഭാഗ്യത്തിന് നേരത്തേ പോയ സഞ്ജയ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന, രാജ്ഘട്ടില്‍ ഇന്നേവരെ കയറിയുട്ടള്ളതില്‍വച്ച് ഏറ്റാവും നിരുപദ്രവകാരിയായ ജീവിയായിരിക്കും ഒരു പക്ഷേ ആ നായ. ജിംഗോയിസം പുറത്തേക്കൊഴുക്കാന്‍ വേറെ എത്രയോ വഴികളുണ്ട് ആര്‍ഷഭാരതത്തില്‍, ആ സാധുജീവിയെ വെറുതെ വിടുക.



1. https://www.youtube.com/watch?v=Of9j1hwKmcQ
2. https://www.youtube.com/watch?v=nx3Lv0A-Ukg

http://www.kaippally.com/2007/10/blog-post.html


facebook.com/sreesreerajnv 




Sunday, July 13, 2014

ഇസ്രയേല്‍ - പാലസ്തീന്‍

ഇസ്രയേല്‍ - പാലസ്തീന്‍ വിഷയത്തില്‍ ഇന്നലെ നടന്ന ഒരു ഉഗ്രന്‍ ചര്‍ച്ച . Dont Miss !
-----------------------------------------
Stangentina Johngentina

<ഗാസ> ഇന്നലെ രാത്രി Media One Special Edition-ല്‍ ഗാസയെ കുറിച്ച് സംസാരിക്കാന്‍ പങ്കു ചേര്‍ന്നിരുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്. ഒന്ന്, ഹമാസ് മൂന്നു ഇസ്രയേലി കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം എന്ന ഇസ്രയേലിന്റേയും ഇസ്രയേല്‍ അനുകൂലികളുടേയും വാദം വസ്തുതാവിരുദ്ധമാണ്. ഹമാസ് ആണ് ആ അക്രമത്തിനു പിന്നിലെന്ന് യാതൊരു തെളിവുമില്ല. ഒരു തെളിവും ഇസ്രയേല്‍ ഇതുവരെ നിരത്തിയിട്ടുമില. പൊതുവേ തങ്ങളുടെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഹാമാസ് ജൂതക്കുട്ടികളെ തട്ടിക്കൊണ്ടു പോയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ പ്രശ്നം തുടങ്ങുന്നത് ജൂണ്‍ 12നു ഈ മൂന്നു ഇസ്രയേലി റ്റീനേജേഴ്സിനെ കാണാതാവുന്നതു മുതലല്ല. അതിനും ഒരു മാസം മുന്‍പ്, മേയ് 15ന് റാമല്ലയില്‍ രണ്ടു പലസ്തീന്‍ കുട്ടികളെ ഇസ്രയേലി സൈന്യം വെടിവച്ചു കൊന്നതു മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചിരുന്നു. മാത്രമല്ല, ഇപ്പോഴത്തെ ഇസ്രയേലിന്റെ ആക്രമണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഹമാസിന്റെ റൊക്കറ്റുകള്‍ തടയുക എന്നതല്ല. ഹാമാസിന്റെ ഷോട്ട്-റേഞ്ച് റോക്കറ്റുകള്‍ ഇസ്രയേലിന് ഒരു സുരക്ഷാ പ്രശ്നമേയല്ല. പക്ഷേ, പലസ്തീന്‍ ജനതയുടെ ഐക്യവും, അതൊരു മൂന്നാം ഇന്‍തിഫാദയിലേക്കു നയിക്കുകയും ചെയ്യുന്നത് ഇസ്രയേലിനു ഭീഷണിയാണ്. പരസ്പരം പോരടിച്ചു നിന്നിരുന്ന ഫത്താ പാര്‍ട്ടിയും ഹമാസും ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം നടക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (https://www.youtube.com/watch?v=IaXb-zZ2asg&list=UU-f7r46JhYv78q5pGrO6ivA)

രണ്ട്, ഒബാമ ഭരണകൂടം ഇസ്രയേലിന് അനുകൂല നിലപാടല്ല എടുക്കുന്നത് എന്ന വാദത്തെ കാര്യമായെടുക്കേണ്ടതില്ല. വിമര്‍ശനങ്ങള്‍ പ്രസ്താവനകളുടെ രൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും, ആ പ്രസ്താവനകള്‍ക്കപ്പുറത്ത് ഇസ്രയേലിന്റെ ഭീകരാക്രമണങ്ങള്‍ തടയുന്നതിനോ, പലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനോ ആയി ഒബാമ ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഇന്നലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി പുറത്തിറക്കിയ പ്രസ്താവന ഈ വാദത്തെ അടിവരയിടുന്നു. 150ലധികം പലസ്തീന്‍കാരെ കൊലപ്പെടുത്തിയ ഇസ്രയേലിനെ വിമര്‍ശിച്ചു കൊണ്ട് ഒരു വാക്കു പോലും ആ പ്രസ്താവനയിലില്ല. (https://www.youtube.com/watch?v=vigDM7sHi24&list=UU-f7r46JhYv78q5pGrO6ivA)

മൂന്ന്, the Israeli government doesn't give a damn about peace. പലസ്തീന്‍ പ്രശ്നത്തിന് മിലിട്ടറി പരിഹാരം കണ്ടാല്‍ മതി എന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹു. സൈനികാക്രമണങ്ങളിലൂടെ പലസ്തീന്‍ മുന്നേറ്റത്തെ നിയന്ത്രിക്കാമെന്നും, ഇസ്രയേലിന്റെ അധിനിവേശം തുടരാമെന്നുമാണ് ഇപ്പോഴത്തെ ഇസ്രയേലി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടിക്കടിയുണ്ടാകുന്ന ഗാസ ആക്രമണങ്ങളും, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി സൈന്യത്തിന്റെ വര്‍ധിച്ചു വരുന്ന സാന്നിധ്യവും, ജൂതകുടിയേറ്റ കേന്ദ്രങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ നിലപാടിലേക്കാണ്. (https://www.youtube.com/watch?v=B10bH0VAaPc&list=UU-f7r46JhYv78q5pGrO6ivA)

==================================================

നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ല തെറി ശ്രീ ശ്രീ സംപൂജ്യ രാഹുല്‍മൈര് ഈശ്വരനെ വിളിച്ചിരിക്കുന്നു ! ജനിച്ചു വീഴുന്ന കൊച്ചു കുട്ടിയുടെ സ്വബോധം പോലുമില്ലാത്ത ...^$#%&$ പൂമാനമേ ഒരു രാഗ മേഘം താ !
ഈ മ്യോനെ ചര്‍ച്ചയ്ക്കു വിളിക്കുന്ന ചാനലുകളെ തൊഴുന്നു.

ഇവനൊക്കെ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പോയിരിക്കുന്ന ആളുകളെ പച്ചമട്ടല്‍ എടുത്തു അടിക്കണം , ഇത്തവണ ആ അടി എം എന്‍ കാരശേരിക്കും , ഫക്രൂധിന്‍ അലിക്കും.,ഹര്‍ഷന്‍ നന്നായി ഇടപെട്ടു സ്വന്തം അഭിപ്രായം രേഖപ്പെടുത്തി .

ലാബെല്‍ > ഇന്നലെ മാഭുവില്‍ നടന്ന ചര്‍ച്ച കണ്ടു . ! http://goo.gl/OF6xhP
----------------------------------------
Jude Anthany Joseph's status.

I am not sure why one guy called Idiot eswar is been called in all channel discussions. I don't think he is even eligible to be named. Pathetic.

==========================
ഇസ്രയേല്‍ , പാലസ്തീന്‍ വിഷയത്തില്‍ പഴയ ബ്ലോഗ്‌ പോസ്റ്റുകള്‍ .

(ഇപ്പോള്‍ ഇത് കാണാന്‍ ഇടയായത് ശ്രീ ഹരി വഴി)

surajcomments.blogspot.com/2008/12/blog-post.html

moorthyblog.blogspot.com/2009/01/blog-post.html


ജെര്‍ണലിസം >>>>ജീര്‍ണലിസമല്ല !
 https://www.facebook.com/sreesreerajnv/posts/10202458515684012

പലസ്‌തീനും അതിന്റെ ചരിത്രവും

പലസ്‌തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അതിന്റെ ഹ്രസ്വവും മാരകവുമായ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട്‌ കിടക്കുന്നുണ്ട്‌. 1948-ല്‍ ഡെയര്‍ യാസിനില്‍ നടത്തിയ കൂട്ടക്കൊലപോലെ സ്വന്തം മാതൃഭൂമിയില്‍നിന്ന്‌ പലസ്‌തീനികളെ `വംശീയമായി ഉച്ചാടനം' ചെയ്യാനാരംഭിച്ച ശ്രമങ്ങള്‍ മുതലാണ്‌ തുടങ്ങുന്നത്‌. വെസ്റ്റ്‌ ബാങ്ക്‌ അധിനിവേശവും ലെബനനെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണവുമായി അത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു

http://www.cpimkerala.org/palastene-3-75.php

  facebook 
==============================
Stangentina Johngentina +Stanly Johny

Did ‪#‎Hamas‬ start it?
No, It didn't. Well before the abduction of the three Israeli boys on June 12 and their subsequent murder, relations between the two sides were tense. Almost a month prior to the kids' kidnapping, on May 15 to be precisely, two Palestinian boys were shot dead in Ramallah, which the international mainstream media still refuse to discuss. Soon after the Jewish kids went missing, Israeli Prime Minister Benjamin Netanyahu said it's a Hamas act, though till date no evidence is provided to substantiate the claim. Subsequently, Netanyahu ordered a "rescue operation" in West Bank that saw the Israeli troops killing at least six Palestinians, carrying out mass arrests, including those released from prison in 2011, demolishing houses, etc. And then a Palestinian boy was burnt alive by Jewish extremists. It's after all these that Hamas started firing rockets into Israel, which the latter used as a pretext to start its latest attack on Palestinians.

Hamas wants Israel's destruction
Think twice. Hamas wants an independent Palestinian state. Hamas emerged out of the failure of the PLO in securing nationhood for the Palestinian people after decades of struggle. True, it's a politico-military movement, but don't miss the fact that Hamas is resisting the continuing occupation of Palestinian territories by Israel. Despite this, Hamas has a number of times expressed willingness to reach long-term ceasefire and peace agreements with Israel. The best example is the incumbent unity government in West Bank. The government, formed after a reconciliation agreement between Hamas and the Fatah party in April, has Hamas' recognition. President Mahmoud Abbas had said the unity government would recognise Israel and respect the past agreements between the two sides. The government had even continued its military cooperation with IDF. Israel, however, rejected all these overtures and started attacking Hamas after the kids went missing.

‪#‎Israel‬ has the right to defend itself
Well, according to international law, as lawyer Noura Erakat argued in Jadaliyya, Israel doesn't have the right to self-defence against occupied Palestinian territory. One can argue that it ended its occupation of Gaza in 2005, so it has the right to self-defence against rockets from Gaza. But effectively, what Israel has won after disengaging from Gaza is a licence to massacre Gazans. What Israel is now doing to Gaza will not come under any definition of self-defence. It has attacked Gaza thrice since Ariel Sharon pulled out troops and settlements from the strip in early 2005. In the first attack, in 2008-09, Israel killed around 1,500 Palestinians and systematically destroyed the public infrastructure in the strip. The New Yorker says 14% of the buildings in Gaza were partially or completely destroyed, including 21,000 homes, 700 factories, 16 hospitals, 38 primary health centres and 288 schools. In the second attack, in 2012, Israel killed around 150 Palestinians in a week. The current attack is already into the third week, and has killed more than 700 Palestinians, with a huge majority being civilians including a big chunk of kids. Is this self-defence or genocide?
Israel is going to wars because of Hamas
Who said so? Not even the idea of Hamas was born when Israel attacked Lebanon in 1978, and then again in 1982. At that time, the Israeli leadership said they were attacking the PLO and wanted to destroy the PLO's military infrastructure. And then they went on attacking the Lebanese people. They do the same thing now. Israel always wanted one or the other excuse to continue its aggression. Even if Hamas demilitarises itself now, there's no guarantee that Israel will stop attacking the Palestinian people. Look at the West Bank. There are no weapons in there. Hamas is not in power. Did Israel stop its military bullying in the West Bank? It didn't. Instead it expanded its military presence, encouraged more Jewish settlements, grabbed more Palestinian land turned the Palestinian Authority in Ramallah into a paper government. This is what Israel does when resistance recedes.

Does Israel want peace?
Its own recent actions suggest otherwise. The frequent invasions of Gaza, the continuing settlements and the subjugation of the Palestinian people in the West Bank, disregard for international law and organisations and the absolute rejection of discussions on the border of a future Palestinian state all point to Israel's not-so-secret strategy to deal with the Palestinians militarily than agreeing to peace with them. Israel knows that it will have to make some compromises to reach even a pro-Israeli peace agreement. It doesn't want to do that. It doesn't want to end the occupation of West Bank, it doesn't want to pull out the Jewish settlements from Palestinian territories, it doesn't want to give the land it grabbed back to the Palestinians, it doesn't want to discuss the status of Jerusalem and it doesn't want to talk about the Palestinian refugees' right to return. This is what wise people call Zionist colonialism, and it explains why Israel is attacking Gaza again and again.

Is Hamas a terrorist outfit?
Hamas is fighting for one of the most disadvantaged peoples of the post-War world. They represent the victims, not the aggressor. To be sure, it has attacked the Israeli civilians and is firing rockets into Israel. But if violence against civilians is the yardstick to call Hamas 'terrorists' what would you call the state of Israel, given the number of civilians dead in its wars and invasions since its inception? Look at the ongoing Gaza attack. The UN says more than 75 per cent of the Palestinian casualties are civilians, including at least 140 children. Is someone around the corner calling Israel a terrorist nation?

Is Stanly Johny biased?
You are asking the wrong question. The right question is which side you are on, with the bombers or with the bombed? Yes, I am with the bombed. ‪#‎GazaUnderAttacktack‬

==========================
http://news.bbc.co.uk/2/hi/middle_east/7385301.stm 


http://news.bbc.co.uk/2/hi/middle_east/7385301.stm
http://news.bbc.co.uk/2/hi/middle_east/7385661.stm
http://news.bbc.co.uk/2/hi/middle_east/7380642.stm


  

Wednesday, July 2, 2014

മാധ്യമ പുലികള്‍

സാധാരണ ജനത്തിനോട്‌ ക്ഷമയോടെ പക്വതയോടെ സംവദിക്കാന്‍ അറിയാത്തവര്‍ അതിനു മെനക്കെടരുത്‌ ചാനലില്‍ ഇരുന്നും വേദികളില്‍ ഇരുന്നും മൈക്കിന്റെ മുന്നില്‍ ഇരുന്നു സംസാരിക്കുന്നത് പോലെയോ പ്രകടനം നടത്തുന്നത് പോലെയോ ആയിരിക്കില്ല ജനം നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു മറുപടി പറയുന്നത് , എല്ലാര്‍ക്കും ഒരേ പോലെ കഴിഞ്ഞുഎന്നു വരില്ല കഴിയണം എന്ന് നിര്‍ബന്ധവുമില്ല പക്ഷെഞാന്‍ എന്ന വ്യക്തിയോട് ചോദ്യങ്ങള്‍ / സംശയങ്ങള്‍ ചോദിക്കുന്നത് വിഷയത്തില്‍ ക്ലാരിഫിക്കെഷനു വേണ്ടിയായിയിരിക്കും /എന്‍റെ അഭിപ്രായം അറിയാന്‍ ആയിരിക്കും അല്ലാതെ എന്നോട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്നുള്ള മിനിമം ബോധം ഉണ്ടാകണം അല്ലേല്‍ പണി പാളും അത് ഇനി എത്ര വലിയ തത്ത്വ ചിന്തകന്‍ ആയാലും മാധ്യമ നിരീക്ഷന്‍ ആയാലും മാധ്യമ പ്രവര്‍ത്തകന്‍ ആയാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയാലും !
ഇന്നലെ ഒരു പ്രമഖ "മുതിര്‍ന്ന മാധ്യമ" പ്രവര്‍ത്തകനുമായി മുഖാ മുഖം /Interaction പരുപാടിയില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു അസുലഭ മുഹുര്‍ത്ഥം ലഭിച്ചിരുന്നു .

ലോക കാര്യങ്ങള്‍ മുതല്‍ കേരളത്തിലെ മുക്കിലും മൂലയിലും വരെ നടക്കുന്ന വിഷയത്തില്‍ കുഴപ്പമല്ലാത്ത ഒരു ഭാഷണം അദ്ദേഹം ഒരു ഇരുപതു മിനുട്ട് നടത്തി അതിനു ശേഷം അതില്‍ പങ്കെടുത്ത കൂടിയാല്‍ ഒരു പതിനെഞ്ചു പേര്‍ അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണ് ഉള്ളത് ആരും പുലികള്‍ ഒന്നുമല്ല എല്ലാരും സാധാരണക്കാരായ പ്രവാസികളാണ് പെട്ടന്നു കിട്ടിയ അറിയിപ്പായിരുന്നു അതോണ്ട് കിട്ടിയ ഇരയെ വെറുതെ വിടണ്ട എന്ന് കരുതി മ്മടെ ഓണ്‍ ലൈന്‍ സുഹൃത്തുകള്‍ വഴിയൊക്കെ ബന്ധപ്പെട്ടു പത്തു ചോദ്യം ഞാന്‍ ശരിയാക്കി പോയിരുന്നു നമ്മളാല്‍ കഴിയുന്ന രീതിയില്‍ ഉപദ്രവിക്കാം എന്ന് കരുതിയിട്ട്.

ഇരുപതു മിനുട്ട് സ്പീച് കഴിഞ്ഞു തുടര്‍ന്ന് ചിലര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി മറുപടികള്‍ പറഞ്ഞു തുടങ്ങി അതില്‍ നിന്നു തന്നെ അസഹിഷ്ണുത ഞാന്‍ മനസിലാക്കിയിരുന്നു എങ്കിലും എന്റെ അവസരം വന്നപ്പോള്‍ ക്രീമിയ (ഉക്ര്യന്‍ /റഷ്യ ) വിഷയം ഞാന്‍ ചോദിച്ചു കാരണം അത് എന്‍റെ ചോദ്യത്തില്‍ ഇല്ലായിരുന്നു എങ്കിലും അദ്ദേഹം ആദ്യത്തെ ബ്രീഫില്‍ പറഞ്ഞതുകൊണ്ട് എനിക്ക് താല്‍പ്പര്യമുള്ളതുകൊണ്ടും ക്രീമിയയില്‍ റ്റാറ്റാറുകള്‍ അനുഭവിച്ചിരുന്ന പീഡന കാലത്തേ കുറിച്ചും ഇനി അങ്ങോട്ട്‌ അവരുടെ ജീവിതം എങ്ങിനെ ആയിരിക്കുംഎന്നതിനെ കുറിച്ചും ചോദിച്ചു ..........
ഒറ്റയടിക്ക് ഞാന്‍ ജാമയത്ത് ഇസ്ലാമിയും എസ് ഡി പി ഐ ക്കാരനുമായി ................!
ഞാന്‍ ആകെ തരിച്ചുപോയി എന്നോട് തന്നെയാണോ ഇദ്ദേഹം സംസാരിക്കുന്നതു എന്ന് ഞാന്‍ ഉറപ്പു വരുത്തി ഞാന്‍ ഒന്നും കൂടി പറഞ്ഞു ഇതില്‍ കൂടുതല്‍ അറിവിനു വേണ്ടിയാന്‍ ഞാന്‍ ചോദ്യം ചോദിച്ചത് അല്ലതെ ഇതില്‍ മൊത്തം പഠിച്ചിട്ടല്ല അറിവിന്‌ വേണ്ടിയാണ് എന്നൊക്കെ ...... ആരോട് .. പറയാന്‍

ഉം ഉം എന്നൊരു ആക്കലും ബാക്കി കുറച്ചു വിശദീകരണവും അപ്പോള്‍ തന്നെ ഇറങ്ങി വരണമെന്ന് ചിന്തിച്ചിരുന്നു പക്ഷെ അത് ചെയ്യുന്നത് ശരിയല്ല എന്നൊരു ബോധം ഉണ്ടായി ചോദിയ്ക്കാന്‍ എടുത്തു വച്ച പത്തു ചോദ്യം മടക്കികെട്ടി പോക്കറ്റില്‍ ഇട്ടു ഒരു തരം തരിപ്പില്‍ ഇരുന്നു ഞാന്‍ .
അവസാനം ഒന്നും കൂടി നോക്കാം എന്നൊരു ചിന്ത ഒരു പഴയകാല രാഷ്ട്രീയ ചോദ്യം ചോദിച്ചു മറുപടിയും ഏതാണ്ട് അതും ഞാന്‍ പറയുന്നതാണ് / വിവാദം ഞാന്‍ ഉണ്ടാക്കിയതാണ് എന്നുള്ള രീതിയിലായിരുന്നു , ചോദ്യം പറയുന്നില്ല !

തൃപ്തിയായി സന്തോഷമായി ഇനി മേലാല്‍ ഇമ്മാതിരി പരുപാടികള്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍ പത്തു വട്ടം (തലയുടെ എണ്ണം ) ആലോചിച്ചു മാത്രേ പോകു , ഇതിനു മുന്നേയും ഇത് പോലെയുള്ള പരുപാടികളില്‍ പങ്കെടുത്തിരുന്നു അപ്പോഴൊന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടായിരുന്നില്ല !!
FACEBOOK

Saturday, May 31, 2014

സൈബര്‍ പോലീസ്

ഭൂമിക്കു മോളില്‍ വിമര്‍ശനത്തിനു അതീതര്‍ ആയി ആരുമില്ല പക്ഷെ വിമര്‍ശനത്തിനും ഒരു ഭാഷയുണ്ട് , എതിര്‍ കക്ഷിയുടെ വീട്ടുകാരെയും കുടുംബത്തെയും പബ്ലിക് സ്പെയ്സില്‍ പച്ച തെറി വിളിച്ചു പറഞ്ഞിട്ടല്ല അത് ചെയ്യേണ്ടത് , പ്രതിപക്ഷ ബഹുമാനം എന്നൊരു സാധനം കാശ് കൊടുത്താല്‍ കിട്ടില്ല അത് പണ്ടാരോ പറഞ്ഞതുപോലെ ഉള്ളീന്ന് വരണം .

എനിക്കെതിരെ സൈബര്‍ പോലീസ് കേസ് എടുത്തോ എന്നും പറഞ്ഞു മോങ്ങി നടന്നിട്ട് കാര്യമില്ല പോസ്റ്റ്‌ ഇടുമ്പോള്‍ താന്‍ എന്താണ് പറയുന്നത് എന്നുള്ള മിനിമം ബോധം വേണം അത് മാത്രം പോര അത് എഴുതി ഫലിപ്പിക്കാനും പറഞ്ഞതില്‍ തെറ്റുണ്ട് എങ്കില്‍ അത് തിരുത്തണം ശരിയുണ്ട് എങ്കില്‍ അതിനുതകുന്ന തെളിവുകള്‍ കൊടുക്കണം , ഗുഗിളില്‍ സേര്‍ച്ചിയാല്‍ ലോകത്തുള്ള സകല ലിങ്കും കിട്ടും , അത് കൊണ്ട് ബ്ലാ ബ്ലാ ബ്ലാ എന്ന് പറഞ്ഞു നടക്കണ്ട എന്ന് ചുരുക്കും.

പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാല്‍ 66A എന്നത് സാമാന്യം നല്ല വകുപ്പാണ് അത് പോലീസ്കാര്‍ ചുമലില്‍ ചാര്‍ത്തി തന്നിട്ട് കിടന്നു മോങ്ങാന്‍ നിന്നിട്ട് കാര്യമില്ല , ഒന്നുകില്‍ എഴുതുന്നവന് ബോധം വേണം അല്ലേല്‍ പരാതിപ്പെടുന്നവന് വേണം ഇത് രണ്ടും ഇല്ലേല്‍ അകത്തു കിടക്കും അത്രേ ഉള്ളു . ഉപദേശിക്കാനുള്ള കയ്യിലിരിപ്പോന്നും എന്‍റെ കയ്യിലില്ല, പോകുന്ന വഴിയില്‍ കണ്ടതിനു ഒരു പോസ്ടിട്ടു എന്ന് മാത്രം

facebook

Tuesday, April 29, 2014

എച്ച് ഐ വി



facebook

കേരളത്തിലെ എച്ച് ഐ വി ക്കാര്‍ വിചാരിച്ചാലും ചിലതൊക്കെ നടക്കും എന്നും അവര്‍ കാണിച്ചു തന്നിരിക്കുന്നു, മതം /ജാതി/ ദൈവ ഭക്തി ഒക്കെ മൂത്ത് നടത്തുന്ന /നടക്കുന്ന ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും ഒരു താല്‍പ്പര്യവും ഇല്ലാത്ത ഒരാളാണ് ഞാന്‍, പക്ഷെ ബലം പ്രയോഗിച്ചു ഒരു പ്രത്യേഗ വിഭാഗം അത് തടയുന്നത് ഒരു തരത്തിലും അംഗീകരിക്കാനും കഴിയില്ല , ഇന്ത്യയെന്ന " മതേതര" രാഷ്ട്രത്തില്‍ സകല ജാതി മത ദൈവ ഭക്തര്‍ക്കും ഒരേ പോലെജീവിക്കാനും അവരവരുടെ ആചാര അനുഷ്ഠാനങ്ങള്‍ നടത്താനുമുള്ള എല്ലാവിധ പരമാധികാരവും ഉള്ളപ്പോള്‍ തന്നെ തലയ്ക് വെളിവില്ലാത്ത സംഘപരിവാര്‍ ഗ്രൂപിലെ തലയില്‍ വെള്ളി വെളിച്ചം കടക്കാത്ത എച്ച് ഐ വി ക്കാര്‍ മൂര്‍ക്കനാട് കാണിച്ചു കൂട്ടിയ തന്തയില്ലയ്മ നോക്കി കുത്തി ആയി കണ്ടു നിന്ന സര്‍ക്കാര്‍ എന്ന മിഷിനറി എന്ത് ഉണ്ടയാണ് ചെയ്തത് എന്ന് അറിയില്ല , വര്‍ഗീയതയ്ക്ക് ചൂട്ട് പിടിക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിനു കനത്ത വില നല്‍കേണ്ടിവരും എന്നതില്‍ സംശയമില്ല. എച്ച് ഐ വി ക്കാരുടേയും സംഘപരിവാര്‍ ഗ്രൂപ്പുകാരുടെയും തല തൊട്ടപ്പനായ വിഷം "പ്രാ തൊ " ഇടയ്ക് ഇടയ്ക് ഇവിടെ വന്നു തന്‍റെ വിഷം ചീറ്റി പോകുന്നതാണ് അത് പ്രാവര്‍ത്തീക മാക്കേണ്ടത് ഇവറ്റകളുടെ ധര്‍മം ആണ് അത് അവര്‍ ചെയ്തു എന്ന് മാത്രം ജൂനിയര്‍ "പ്രാ തൊ" മാര്‍ക്കും കേരളത്തില്‍ ഒരു കുറവുമില്ല എന്നതില്‍ ആര്‍ക്കും സംശയം വേണ്ട . മേയ് പതിനാറ് കഴിഞ്ഞാല്‍ വരുന്ന സര്‍ക്കാര്‍ഏതു തരത്തിലുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും ഈ വിഷങ്ങളുടെ അടുത്ത നടപടികള്‍, ഒന്നും അതി വിദൂരമല്ല ഇന്ത്യക്ക് മോഡല്‍ ഗുജറാത്ത് എന്ന് ഇവര്‍ പാടി നടക്കുന്നത് ഒരിക്കലും മറക്കണ്ട അത് തന്നെയാണ് അവരുടെ ലക്ഷ്യം അത് അവര്‍ നടപ്പിലാക്കുകയും ചെയ്യും അത് വരെ ആസനത്തില്‍ കയ്യും കെട്ടി വച്ചു ഏയ്‌ നുമ്മക്ക് ഒരു കുഴപ്പവുമില്ല എന്നുള്ള നാമ ജപം പറഞ്ഞോണ്ട് ഇരി ഫാസിസത്തിന്‍റെ അണ്ണാക്കില്‍ കേറി കൂടിയിട്ടു പിന്നെ തിരിച്ചു ഇറങ്ങാന്‍ കഴിയില്ല കുരിപ്പുകളെ , കേരളത്തിലെ എച്ച് ഐ വി ഉണര്‍ന്നു കഴിഞ്ഞു അവര്‍ മുള്ളിയിട്ടു പോയി കിടന്നു ഉറങ്ങില്ല പണി പാലും വെള്ളത്തില്‍ തന്നിട്ട് പോയി കിടന്നു ഉറങ്ങും !
=========================================================
facebook
Jijo Tomy
നിങ്ങൾ തന്നെ തീരുമാനിക്കൂ! 

ഇതാണ് മൂർക്കനാടിന്റെ ഭൂപടം. ആ മഞ്ഞ ചതുരത്തിൽ കാണുന്നതാണ് വിവാദമായ ആലും ചോട്. മുൻപ് ഇത് കുറച്ച് മാറി കാണുന്ന അമ്പലത്തിന്റെ പറമ്പായിരുന്നു. പത്ത് പതിനഞ്ച് വർഷം മുൻപ് (കറക്റ്റ് അറിയില്ല) അവർ ഈ വഴി സർക്കാരിന് കൈമാറുകയും അതു വഴിയുള്ള റോഡ് പിഡ്ബ്ല്യുഡി ടാറിടുകയും ചെയ്തു. ഇന്ന് ആ വഴിയിലൂടെ പത്തോളം പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇരിങ്ങാലക്കുട കാട്ടൂർ റൂട്ടാണത്. (ഇരിങ്ങാലക്കുട കാട്ടൂർ റൂട്ട് വേറെയും ഉണ്ട്).

ഈ പിഡ്ബ്ല്യുഡി റോഡിലൂടെയാണ് പെരുന്നാൾ പ്രദക്ഷിണം എല്ലാക്കൊല്ലവും പൊയ്ക്കൊണ്ടിരിക്കുന്നത്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ചിലർ ഇതിൻ എതിര് പറഞ്ഞെങ്കിലും സാമാന്യബോധമുള്ള ജനങ്ങൾ അത് ചെവികൊണ്ടില്ല. ഇത്തവണ എച്ച് ഐ വി യുടെ നേതൃത്വത്തിൽ കുറച്ചു പേരെ ഇറക്കുമതി ചെയ്യുകയും സംസ്ഥാന സമ്മേളനത്തിന്റെ ബലത്തിൽ (ഇത് മുന്നിൽ കണ്ടാണോ സംസ്ഥാന സമ്മേളനം ചേർപ്പിൽ ഇതേ സമയത്ത് വെച്ചതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല) ദേവസ്വം ബോർഡിനെ കൊണ്ട് അനുവാദം പിൻവലിപ്പിക്കുകയും ചെയ്തു.

പിഡ്ബ്ല്യുഡി റോട്ടിലൂടെ പ്രദക്ഷിണം പോകാൻ എന്തിനാണ് ദേവസ്വം ബോർഡിന്റെ അനുമതി എന്ന് ചോദിച്ചേക്കാം. കഴിഞ്ഞ വർഷങ്ങളിലേത് പോലുള്ള സംഭവങ്ങൾ നടക്കാതിരിക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേകം പറഞ്ഞു എന്ന് മാത്രമേ അർത്ഥമുള്ളൂ. അവർ ഒരു പ്രശ്നവുമില്ലെന്ന് തിരിച്ച് അറിയിക്കുകയും ചെയ്തു.

ഇവിടെയുള്ള പള്ളിക്കാർ ഹുങ്ക് കാണിക്കുന്നെന്നാണ് മറ്റൊരു പ്രചരണം. സത്യത്തിൽ ഈ സ്ഥലം ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. ആ പള്ളിയും ഹൈസ്കൂളും അതിനെ ചുറ്റിപറ്റി കുറച്ച് ക്രിസ്ത്യൻ വീടുകളും മാത്രമേ അവിടെയുള്ളൂ. ബാക്കിയൊക്കെ ഹിന്ദുക്കളാണ്. ഇത്രയും കാലം ആർക്കും വലിയ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. അമ്പലത്തിന്റെ ഒരു ഭൂമിയിലും ക്രിസ്ത്യാനികൾ അവകാശം ഉന്നയിച്ചിട്ടില്ല. പൊതുവഴിയായി വിട്ടുകൊടുത്തതിൽ ഘോഷയാത്ര പോകാൻ പള്ളിക്കാർക്ക് അവകാശമുണ്ട് എന്നൊരു നിലപാടാണ് അവർക്ക്. പള്ളിയിൽ നിന്നും കിലോമീറ്ററുകൾ പോയി പ്രശ്നമുണ്ടാക്കുന്നതും അല്ല. പള്ളിയുടെ മുന്നിലെ റോട്ടിൽ വെറും മുന്നൂറ് മീറ്റർ ദൂരത്തിലാണ് ഈ പറഞ്ഞ കവല. അവിടെ അഞ്ചാറ് കടകളും പ്രവർത്തിക്കുന്നുണ്ട് എന്നു കൂടി ഓർക്കണം.

ഇത്രയും ഇവിടെ പറഞ്ഞ് കഴിയുമ്പോൾ ഞാനൊരു ക്രിസ്ത്യൻ വർഗ്ഗീയവാദിയാണെന്ന് പലരും വരും. ഇരവും പകലും അതിൽ മുന്നിൽ തന്നെ കാണുമെന്ന് കരുതുന്നു. ഒരു വിരോധവുമില്ല. നിങ്ങളുടെ ഉള്ളിലെ കാളകൂടം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഞാൻ മരിക്കാനും റെഡിയാണ്. പിന്നെയാണ് ഒരു വർഗ്ഗീയവാദി ലേബൽ!
https://plus.google.com/u/0/111039450370563949984/posts/4PyQhPUyHH9

Friday, April 25, 2014

കുവൈത്ത്

ലാപ്പ് ടോപ്‌ ചത്തിട്ടു രണ്ടു ദിവസമായി അതൊന്നു ശരിയാക്കാൻ കൊടുക്കാൻ വേണ്ടി രാത്രി റൂമിൽ ചെന്നിട്ടു ടൌണിൽ പോകാൻ തീരുമാനിച്ചു , സ്റ്റോപ്പിൽ പോയി ബസ്സിൽ കേറി ടൌണിൽ എത്തി ലാപ്പും ഏൽപ്പിച്ചു അടുത്ത ബസ്സിനു തിരിച്ചു പുറപെട്ടു ,വെള്ളിയാഴ്ചയാണ് നല്ല തിരക്കാണ് റോഡിൽ മൂന്ന് കുവൈത്തി കുട്ടികൾ പ്രായം പത്തിനും പതിനഞ്ചിനും ഇടയിൽ ബസ്സിൽ കയറി കാശ് കൊടുക്കുന്ന പരുപാടി അവർക്കില്ല മൂന്ന് പേരുടെയും കയ്യിൽ സിഗരടുണ്ട് അതും വലിച്ചൂതി നടന്നു പിറകിലെ സീറ്റിലേക്ക് പോയി അവിടെ ഇരുന്നു , കുറച്ചു ദൂരം കഴിഞ്ഞു അവർക്ക് ഇറങ്ങേണ്ട സ്ഥലമെത്തി എന്ന് ഡ്രൈവറുടെ അടുത്ത് ചെന്ന് പറഞ്ഞു ഡ്രൈവർ ബസ്സ്‌ നിർത്തി പിള്ളാർ ഇറങ്ങിയില്ല , ടിക്കെറ്റ് അടിക്കുന്ന മെഷിയനിൽ കുത്തി ടിക്കറ്റുകൾ ചറ പറ അടിക്കുന്നു , ഡ്രൈവർ പിള്ളാരെ തടയുന്നു ടികെറ്റ് പ്രിന്റ്‌ ചെയ്യുനത് നിർത്താൻ അറബിയിൽ പറയുന്നു , പിള്ളേര് കേട്ട ഭാവം നടക്കുന്നില്ല , ചിരിയും കളിയിമായി മൂന്ന് പേരും കൂടി ഡ്രൈവറെ പരമാവധി ഉപദ്രവിക്കുന്നു അയാള് ക്ഷമകെട്ടു കൊണ്ട് പലതും വിളിച്ചു പറഞ്ഞു ആരോട് പറയാൻ ആര് കേൾക്കാൻ, ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയിട്ടും പിള്ളേർ ഇറങ്ങിയില്ല ബസ് അവിടെ നിന്നും വിട്ടു അടുത്ത സ്റൊപ്പിലെത്തി ....

തിരക്കുള്ള റോഡിൽ ഡ്രൈവർ ഈ പിള്ളേരോടും ഗുസ്തി പിടിക്കണം റോഡിലെ ട്രാഫിക്കിനോടും , തട്ടും മുട്ടും കൂടാതെ ബസ് വീണ്ടും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു , വീണ്ടും പിള്ളേർ ഇറങ്ങാൻ വേണ്ടി അക്രോശോച്ചു ബസ് നിർത്തി ഒരുത്തൻ ഇറങ്ങി അടുത്ത രണ്ടെണ്ണവും മെഷിയനിൽ കുത്തി കളിക്കുന്നു ഇറങ്ങുന്ന ഡ്രൈവർ കൈ തട്ടി മാറ്റിയിട്ടും പിള്ളേർ അശേഷം സമ്മതിക്കുന്നില്ല ഇറങ്ങുന്നില്ല , പരമാവധി ബസ്സിലെ യാത്രക്കാരുടെയും ഡ്രൈവറുടെയും ക്ഷമ പരീക്ഷിച്ചു മൂനും ഇറങ്ങിപ്പോയി , പുറത്തു പോയി പിള്ളാർ ഡ്രൈവർ നല്ല സുന്ദരമായ അറബിയിൽ നാടാൻ തെറികൾ വിളിച്ചു .

എനിക്കിറങ്ങേണ്ട സ്റൊപ്പിലെത്തി പതുക്കെ ഡ്രൈവറുടെ അടുത്ത് പോയി , നോക്കിയപ്പോൾ ആൾ മലയാളിയാണ് നമ്മൾ സംസാരിക്കാൻ തുടങ്ങി പുള്ളി പറഞ്ഞു
" ഈ നായ്ക്കൾക്കിട്ട് രണ്ടു കൊടുക്കാൻ അറിയാഞ്ഞിട്ടല്ല , കുടുംബം ആലോചിച്ചു പോകും അതാ .....തെണ്ടികൾ എന്ന് " ഞാനും പറഞ്ഞു അതെ എന്ന് .

പുള്ളി വേറൊന്നുംകൂടിപറഞ്ഞു കഴിഞ്ഞ മാസം ഒരു ഡ്രൈവറെ ഇത് പോലെ ഉപദ്രവിച്ച കുട്ടികളെ അയാൾ ഒന്ന് തലോടി കയ്യിൽ നിന്നും പോയത് അഞ്ഞൂറ് കെ ഡിയാണെന്ന് .. സാലറി ഇരുന്നൂറു മാത്രമുള്ള ഒരാളുടെ കയ്യിൽ നിന്നും അഞ്ഞൂറ് ഫൈനും , !!

കുവൈത്തി കുട്ടികളെ കൊണ്ട് പ്രവാസികൾക്ക് കടുത്ത ഉപദ്രവമാണ് , മുകളിൽ പറഞ്ഞതൊന്നും ഒന്നുമല്ല ബസ്സിനു നേരെ കുപ്പിയും കല്ലും എടുത്തു അറിയുക , തുപ്പുക അങ്ങിനെ അങ്ങിനെ എത്രയെത്ര , എല്ലാ കുട്ടികളും ചെയ്യുന്നു എന്ന് പറയുന്നില്ല പക്ഷെ സ്വഭാവം വളരെ ദയനീയമാണ് എന്ന് തന്നെ പറയാം !! കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ഒരു കണ്ണ് ഇത് പോലെ കുട്ടികൾ കല്ലെടുത്തെറിഞ്ഞിട്ടു നഷ്ടപെട്ടിരുന്നു !

പ്ലസ്‌ ലിങ്ക്

ക്ഷേത്ര­ങ്ങൾ പൊതു­സ്വത്ത്‌ : സംഘ­പ­രി­വാര കുത­ന്ത്ര­ങ്ങൾ തിരി­ച്ച­റി­യണം

ക്ഷേത്ര­ങ്ങൾ പൊതു­സ്വത്ത്‌ : സംഘ­പ­രി­വാര കുത­ന്ത്ര­ങ്ങൾ തിരി­ച്ച­റി­യണം

ലേഖനങ്ങൾ  
നില­പാ­ടു­കൾ : ഇ എം സതീ­ശൻ
കേ­ര­ള­ത്തിൽ സ്വ­കാ­ര്യ­-­കു­ടും­ബ­സ്വ­ത്തു­ക്ക­ള­ല്ലാ­ത്ത എ­ല്ലാ ക്ഷേ­ത്ര­ങ്ങ­ളും നി­യ­മ­സ­ഭ പാ­സാ­ക്കി­യ ദേ­വ­സ്വം നി­യ­മ­ത്തി­നു­വി­ധേ­യ­മാ­യി രൂ­പീ­ക­രി­ച്ച ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­ണ്‌ പ്ര­വർ­ത്തി­ച്ചു­വ­രു­ന്ന­ത്‌. ക്ഷേ­ത്ര ന­ട­ത്തി­പ്പ്‌ ജ­നാ­ധി­പ­ത്യ­പ­ര­വും സു­താ­ര്യ­വു­മാ­ക്കു­ന്ന­തി­ന്‌ ഈ സം­വി­ധാ­നം പ­ര്യാ­പ്‌­ത­മാ­ണ്‌. അ­ഴി­മ­തി­യും കെ­ടു­കാ­ര്യ­സ്ഥ­ത­യു­മ­ട­ക്കം പൊ­തു­വാ­യു­ള്ള പോ­രാ­യ്‌­മ­ക­ളും പ­രി­മി­തി­ക­ളും ക­ണ്ടേ­ക്കാ­മെ­ങ്കി­ലും ജ­ന­ങ്ങൾ­ക്ക്‌ പൊ­തു­വേ സ്വീ­കാ­ര്യ­മാ­യ സം­വി­ധാ­ന­മാ­ണ്‌ നി­ല­വി­ലു­ള്ള­തെ­ന്നു പ­റ­യാം. എ­ന്നാൽ, വർ­ഗീ­യ­വി­ഷം ചീ­റ്റു­ന്ന സം­ഘ­പ­രി­വാർ നേ­താ­ക്കൾ ഇ­തി­നെ­തി­രാ­ണ്‌. അ­വർ ചോ­ദി­ക്കു­ന്ന­ത്‌ ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളു­ടെ ഭ­ര­ണ­വും സ്വ­ത്തു­ക്ക­ളും ക­യ്യ­ട­ക്കു­ന്ന സർ­ക്കാർ എ­ന്തു­കൊ­ണ്ടാ­ണ്‌ മു­സ്‌­ലിം – ക്രി­സ്‌­ത്യൻ ആ­രാ­ധ­നാ­ല­യ­ങ്ങ­ളും സ്വ­ത്തു­ക്ക­ളും സർ­ക്കാർ നി­യ­ന്ത്ര­ണ­ത്തിൽ കൊ­ണ്ടു­വ­രാ­ത്ത­ത്‌. മാ­ത്ര­വു­മ­ല്ല, ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളി­ലെ വ­രു­മാ­നം മു­ഴു­വൻ മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മ­ട­ങ്ങി­യ സ­മൂ­ഹ­ത്തി­ന്റെ പൊ­തു ആ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി സർ­ക്കാർ വ­ക­മാ­റ്റി ചെ­ല­വ­ഴി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച്‌ സ­ങ്കു­ചി­ത ഹൈ­ന്ദ­വ­ചി­ന്താ­ഗ­തി­ക്കാ­രാ­യ കു­റെ­ച്ചെ­ങ്കി­ലും വി­ശ്വാ­സി­ക­ളെ ത­ങ്ങൾ­ക്ക­നു­കൂ­ല­മാ­യി ഇ­ള­ക്കി­വി­ടാ­നും ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. സം­ഘ­പ­രി­വാർ മു­ന്നോ­ട്ടു­വ­യ്‌­ക്കു­ന്ന ഇ­ത്ത­രം ഹീ­ന­വും സ­ങ്കു­ചി­ത­വു­മാ­യ വർ­ഗീ­യ പ്ര­ച­ര­ണ­ങ്ങ­ളിൽ എ­ന്തെ­ങ്കി­ലും വാ­സ്‌­ത­വ­മു­ണ്ടോ?

സ്വാ­ത­ന്ത്ര്യ­ത്തി­നു­മു­മ്പു­വ­രെ, കേ­ര­ള­ത്തിൽ നാ­ടു­വാ­ഴി – ജ­ന്മി വ്യ­വ­സ്ഥ­യാ­യി­രു­ന്നു­വ­ല്ലൊ നി­ല­നി­ന്നു­പോ­ന്ന­ത്‌. സ­മൂ­ഹ­ത്തി­ലെ മ­ഹാ­ഭൂ­രി­പ­ക്ഷം വ­രു­ന്ന സാ­ധാ­ര­ണ ജ­ന­ങ്ങൾ­ക്ക്‌ സ്വ­ത്ത­വ­കാ­ശ­വും യാ­തൊ­രു­വി­ധ പൗ­രാ­വ­കാ­ശ­ങ്ങ­ളും അ­ക്കാ­ല­ത്ത്‌ ഉ­ണ്ടാ­യി­രു­ന്നി­ല്ല. സ്വാ­ഭാ­വി­ക­മാ­യും മി­ക്ക­വാ­റും എ­ല്ലാ ക്ഷേ­ത്ര­ങ്ങ­ളും രാ­ജാ­ക്ക­ന്മാ­രു­ടേ­യോ ജ­ന്മി­മാ­രു­ടേ­യോ സ്വ­കാ­ര്യ സ്വ­ത്തു­ക്ക­ളാ­യി­രു­ന്നു. ക്ഷേ­ത്ര­ങ്ങ­ളു­ടെ പേ­രിൽ ഭൂ­സ്വ­ത്തു­ക്കൾ എ­ഴു­തി­വ­യ്‌­ക്കു­ന്ന­തും അ­ക്കാ­ല­ത്ത്‌ പ­തി­വാ­യി­രു­ന്നു. രാ­ജാ­ധി­കാ­രം നാ­ടു­നീ­ങ്ങി­യ­തോ­ടെ രാ­ജാ­ക്ക­ന്മാ­രു­ടെ അ­ധീ­ന­ത­യി­ലു­ണ്ടാ­യി­രു­ന്ന ക്ഷേ­ത്ര­ങ്ങ­ളും പൊ­തു­സ്വ­ത്തു­ക്ക­ളാ­യി പ­രി­ണ­മി­ച്ചു. ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ടാ­ണ്‌ രാ­ജാ­ക്ക­ന്മാർ ക്ഷേ­ത്ര­ങ്ങൾ നിർ­മി­ച്ചി­രു­ന്ന­ത്‌. ജ­നാ­യ­ത്ത വ്യ­വ­സ്ഥ സം­ജാ­ത­മാ­യ­തോ­ടെ അ­ങ്ങ­നെ നിർ­മി­ച്ച ക്ഷേ­ത്ര­ങ്ങ­ളും അ­നു­ബ­ന്ധ സ്വ­ത്തു­വ­ക­ക­ളും പൊ­തു­ജ­ന­ങ്ങ­ളു­ടേ­താ­യി മാ­റി. ഇ­ത്ത­ര­ത്തിൽ കൈ­മാ­റി­ക്കി­ട്ടി­യ ക്ഷേ­ത്ര­ങ്ങ­ളും സ്വ­ത്തു­ക്ക­ളും പ­രി­പാ­ലി­ക്കാ­നും ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാ­നു­മാ­ണ്‌ ദേ­വ­സ്വം നി­യ­മ­ങ്ങ­ളും ദേ­വ­സ്വം ബോർ­ഡു­ക­ളും അ­തി­നൊ­രു സർ­ക്കാർ വ­കു­പ്പും ഉ­ണ്ടാ­യ­ത്‌.­

കേ­ര­ള­ത്തിൽ ഒ­രു ക്ഷേ­ത്രം പോ­ലും നിർ­ബ­ന്ധ­പൂർ­വ്വം സർ­ക്കാർ ക­യ്യ­ട­ക്കി­യി­ട്ടി­ല്ല. എ­ല്ലാം നി­ല­നിൽ­പ്പി­ന്റേ­യും ന­ട­ത്തി­പ്പി­ന്റേ­യും ­ഭാ­ഗ­മാ­യി സർ­ക്കാർ അ­ധീ­ന­ത­യിൽ വ­ന്നു ചേർ­ന്ന­താ­ണ്‌. രാ­ജ­ഭ­ര­ണ­കാ­ല­ത്ത്‌ ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ട്‌ നി­ല­നി­ന്നി­രു­ന്ന കേ­ര­ള­ത്തി­ലെ മ­ഹാ­ക്ഷേ­ത്ര­ങ്ങ­ളാ­ണ്‌ ജ­നാ­യ­ത്ത ഭ­ര­ണ­ക്ര­മ­ത്തിൽ ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തിൽ വ­ന്ന­ത.­​‍്‌ കൂ­ടാ­തെ ഭൂ­പ­രി­ഷ്‌­ക­ര­ണ നി­യ­മ­ത്തെ തു­ടർ­ന്ന്‌ അ­ന്തി­ത്തി­രി­ക­ത്തി­ക്കാൻ പോ­ലും വ­ക­യി­ല്ലാ­തെ ഗ­തി­കേ­ടി­ലാ­യ ജ­ന്മി­മാ­രു­ടെ വ­ക കു­ടും­ബ­ക്ഷേ­ത്ര­ങ്ങ­ളും ഗ്രാ­മ­ക്ഷേ­ത്ര­ങ്ങ­ളും കാ­ല­ക്ര­മ­ത്തിൽ ദേ­വ­സ്വം ബോർ­ഡു­ക­ളിൽ ചെ­ന്നു­ചേർ­ന്നു. വ­രു­മാ­ന­മു­ള്ള മ­ഹാ­ക്ഷേ­ത്ര­ങ്ങ­ളി­ലെ ധ­നം ഉ­പ­യോ­ഗി­ച്ച്‌ തി­രി­ക­ത്തി­ക്കാൻ വ­ക­യി­ല്ലാ­ത്ത സാ­ധാ­ര­ണ ക്ഷേ­ത്ര­ങ്ങൾ പ­രി­പാ­ലി­ക്കു­ന്ന വ­ലി­യ ഉ­ത്ത­ര­വാ­ദി­ത്വ­മാ­ണ്‌ ദേ­വ­സ്വം ബോർ­ഡു­കൾ നിർ­വ­ഹി­ച്ചു­വ­രു­ന്ന­ത്‌. ആ­ചാ­ര­ങ്ങ­ളും അ­നു­ഷ്ഠാ­ന­ങ്ങ­ളും കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളും എ­ല്ലാം പാ­ലി­ച്ചു­കൊ­ണ്ട്‌, പ്ര­ദേ­ശ­വാ­സി­ക­ളാ­യ ഭ­ക്ത­ന്മാ­രു­ടെ ആ­ഗ്ര­ഹാ­ഭി­ലാ­ഷ­ങ്ങൾ­ക്ക­നു­സ­രി­ച്ചാ­ണ്‌ എ­ല്ലാ ദേ­വ­സ്വം വ­ക ക്ഷേ­ത്ര­ങ്ങ­ളും ഇ­ന്നു­പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. സാ­മൂ­ഹ്യ­വും ജ­നാ­ധി­പ­ത്യ­പ­ര­വും നി­യ­മ­പ­ര­വു­മാ­യ പൊ­തു­നി­യ­ന്ത്ര­ണ­മാ­ണ്‌ ദേ­വ­സ്വം വ­ക ക്ഷേ­ത്ര­ങ്ങൾ­ക്കു­ള്ള­ത്‌.­­ ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ട്‌ നിർ­മി­ച്ച ശ്രീ­പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്രം പോ­ലു­ള്ള അ­പൂർ­വം ചി­ല മ­ഹാ­ക്ഷേ­ത്ര­ങ്ങൾ, രാ­ജ­ഭ­ര­ണം നാ­ടു­നീ­ങ്ങി­യ ഇ­ന്ന­ത്തെ കാ­ല­ത്തും സ്വ­കാ­ര്യ കു­ടും­ബ­ട്ര­സ്റ്റ്‌ വ­ക­യാ­യി നി­ല­നിൽ­ക്കു­ന്നു എ­ന്ന­ത്‌ സ്‌­മ­ര­ണീ­യ­മാ­ണ്‌. ക്ഷേ­ത്ര­ങ്ങൾ സർ­ക്കാർ ഉ­ട­മ­സ്ഥ­ത­യി­ലാ­ക്കാൻ നിർ­ബ­ന്ധ­പൂർ­വം ശ്ര­മി­ക്കു­ന്നി­ല്ലെ­ന്ന­തി­നും ശ്രീ പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്രം ഉ­ദാ­ഹ­ര­ണ­മാ­ണ്‌.­

കേ­ര­ള നി­യ­മ­സ­ഭ­യിൽ വർ­ഷാ­വർ­ഷം അ­വ­ത­രി­പ്പി­ക്കു­ന്ന ബ­ജ­റ്റിൽ, സർ­ക്കാ­രി­ന്‌ ല­ഭി­ക്കു­ന്ന വ­രു­മാ­ന­ത്തിൽ, “ദേ­വ­സ്വം ബോർ­ഡു­കൾ വ­ഴി ല­ഭി­ക്കു­ന്ന വ­ര­വ്‌” എ­ന്ന ഒ­രു `ഹെ­ഡ്ഡ്‌` നി­ല­വി­ലി­ല്ല. അ­തി­നർ­ഥം ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ വ­ര­വു­-­ചെ­ല­വു­കൾ പൂർ­ണ­മാ­യും കൈ­കാ­ര്യം ചെ­യ്യു­ന്ന­ത്‌ ദേ­വ­സ്വം ബോർ­ഡു­ക­ളാ­ണ്‌ എ­ന്നു­ത­ന്നെ­യാ­ണ്‌. അ­തേ­സ­മ­യം ദേ­വ­സ്വം­വ­കു­പ്പി­ലെ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ള­വും മ­റ്റു ചെ­ല­വു­ക­ളും പൊ­തു­ഖ­ജ­നാ­വിൽ നി­ന്നാ­ണ്‌ എ­ന്ന കാ­ര്യം വി­സ്‌­മ­രി­ക്കാ­നാ­വി­ല്ല. കൂ­ടാ­തെ, കേ­ര­ള­ത്തി­ലെ വി­വി­ധ ക്ഷേ­ത്ര­ങ്ങൾ­ക്ക്‌ സർ­ക്കാർ ഖ­ജ­നാ­വിൽ നി­ന്ന്‌ വർ­ഷം­തോ­റും വൻ­തു­ക­കൾ ധ­ന­സ­ഹാ­യ­മാ­യി നൽ­കു­ന്നു­ണ്ട്‌. ഉ­ദാ­ഹ­ര­ണ­ത്തി­ന്‌ ശ്രീ പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്ര­ത്തി­ന്‌ പ്ര­തി­വർ­ഷം 20 ല­ക്ഷം രൂ­പ സർ­ക്കാർ ധ­ന­സ­ഹാ­യ­മാ­യി നൽ­കി­വ­രു­ന്നു. ഇ­തെ­ല്ലാം സൂ­ചി­പ്പി­ക്കു­ന്ന­ത്‌ ഹി­ന്ദു­ക്കൾ ക്ഷേ­ത്ര­ത്തിൽ നൽ­കു­ന്ന കാ­ണി­ക്ക­യി­ലൂ­ടെ ല­ഭി­ക്കു­ന്ന വ­രു­മാ­നം സർ­ക്കാ­ർ മ­റ്റാ­വ­ശ്യ­ങ്ങൾ­ക്കാ­യി ധൂർ­ത്ത­ടി­ക്കു­ക­യാ­ണെ­ന്ന വാ­ദം ക­ല്ലു­വെ­ച്ച വ­ലി­യ നു­ണ­യാ­ണെ­ന്നാ­ണ്‌. ഇ­ക്കാ­ര്യം വി­ശ്വാ­സി­കൾ തി­രി­ച്ച­റി­യു­ക­ത­ന്നെ വേ­ണം.

വർ­ഗീ­യ­വാ­ദി­കൾ വ­ള­രെ എ­ളു­പ്പ­ത്തിൽ ഹി­ന്ദു­വി­ശ്വാ­സി­ക­ളെ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന ഒ­രു ചോ­ദ്യ­മാ­ണ്‌ `എ­ന്തു­കൊ­ണ്ട്‌ ക്രി­സ്‌­ത്യൻ­-­മു­സ്‌­ലിം ദേ­വാ­ല­യ­ങ്ങൾ സർ­ക്കാർ നി­യ­ന്ത്ര­ണ­ത്തിൽ കൊ­ണ്ടു­വ­രു­ന്നി­ല്ലാ` എ­ന്ന­ത്‌. നി­രർ­ഥ­ക­മാ­യ ഒ­രു പ്ര­കോ­പ­ന­മാ­ണി­ത്‌. കേ­ര­ള­ത്തിൽ അ­ധി­ക­പ­ക്ഷ­വും ഭ­ര­ണം ന­ട­ത്തി­യ­ത്‌ ഹി­ന്ദു വി­ശ്വാ­സി­ക­ളാ­യ രാ­ജാ­ക്ക­ന്മാ­രാ­ണെ­ന്ന്‌ ച­രി­ത്രം പഠി­ച്ച­വർ­ക്ക­റി­യാം. ക­ണ്ണൂ­രിൽ ഒ­രു അ­ലി­രാ­ജ ഒ­ഴി­ച്ചാൽ, കേ­ര­ള­ത്തിൽ ക്രി­സ്‌­ത്യൻ­-­മു­സ്‌­ലിം രാ­ജ­ഭ­ര­ണം നി­ല­നി­ന്നി­ട്ടി­ല്ല. അ­തു­കൊ­ണ്ട്‌ രാ­ജ­ഭ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി നിർ­മി­ച്ച, പൊ­തു­ഖ­ജ­നാ­വിൽ നി­ന്ന്‌ പ­ണം മു­ട­ക്കി ഉ­ണ്ടാ­ക്കി­യ പ­ള്ളി­ക­ളോ മോ­സ്‌­കു­ക­ളോ കേ­ര­ള­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. വി­ശ്വാ­സി­കൾ സ്വ­ന്തം ചെ­ല­വി­ലും അ­ധ്വാ­ന­ത്തി­ലും പ­ണി­തു­യർ­ത്തി­യ പ­ള്ളി­ക­ളും മോ­സ്‌­കു­ക­ളു­മാ­ണ്‌ കേ­ര­ള­ത്തി­ലു­ള്ള­ത്‌. അ­വ­യു­ടെ മേൽ സർ­ക്കാർ നി­യ­ന്ത്ര­ണ­മേർ­പ്പെ­ടു­ത്തേ­ണ്ട കാ­ര്യ­മി­ല്ല. എ­ന്നാൽ, രാ­ജ­ഭ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന ക്ഷേ­ത്ര­ങ്ങൾ, ജ­നാ­യ­ത്ത വ്യ­വ­സ്ഥ­യിൽ സർ­ക്കാ­രി­ന്റെ ഭാ­ഗ­മാ­യ­തോ­ടെ, അ­വ­യെ നി­ല­നിർ­ത്താ­നും കൊ­ണ്ടു­ന­ട­ക്കാ­നു­മു­ള്ള സാ­മൂ­ഹ്യ­വും നി­യ­മ­പ­ര­വു­മാ­യ സം­വി­ധാ­ന­മാ­യി ദേ­വ­സ്വം ബോർ­ഡു­കൾ സ്വാ­ഭാ­വി­ക­മാ­യി രൂ­പീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണു­ണ്ടാ­യ­ത്‌.­

സ്വ­കാ­ര്യ മു­സ്‌­ലിം­-­ക്രി­സ്‌­ത്യൻ ദേ­വാ­ല­യ­ങ്ങൾ ഉ­ള്ള­തു­പോ­ലെ വ്യ­ക്തി­ക­ളു­ടേ­യും വി­വി­ധ ജാ­തി­സം­ഘ­ട­ന­ക­ളു­ടേ­യും നി­ര­വ­ധി ക്ഷേ­ത്ര­ങ്ങൾ ഇ­ന്നു­കേ­ര­ള­ത്തി­ലു­ണ്ട്‌. എൻ എ­സ്‌ എ­സ്‌, എ­സ്‌ എൻ ഡി പി പോ­ലു­ള്ള ജാ­തി­സം­ഘ­ട­ന­ക­ളു­ടെ കൈ­വ­ശം നൂ­റു­ക­ണ­ക്കി­ന്‌ വൻ ആ­സ്‌­തി­വ­ക­ക­ളു­ള്ള ക്ഷേ­ത്ര­ങ്ങൾ ഉ­ള്ള­താ­യി ന­മു­ക്ക­റി­യാം. അ­വ­യെ­ല്ലാം അ­ത­ത്‌ സ­മു­ദാ­യാം­ഗ­ങ്ങൾ സ്വ­ന്തം ചെ­ല­വിൽ പ­ണം­മു­ട­ക്കി നിർ­മി­ച്ചു പ­രി­പാ­ലി­ച്ചു പോ­രു­ന്ന­വ­യാ­ണ്‌. അ­ത്ത­രം ആ­രാ­ധ­നാ­ല­യ­ങ്ങ­ളൊ­ന്നും ദേ­വ­സ്വം ബോർ­ഡു­ക­ളു­ടേ­യോ സർ­ക്കാ­രി­ന്റേ­യോ നി­യ­ന്ത്ര­ണ­ങ്ങ­ളിൽ വ­രു­ന്നി­ല്ല എ­ന്ന കാ­ര്യം മ­റ­ക്ക­രു­ത്‌.­

സർ­ക്കാർ വ­ക ദേ­വ­സ്വം ബോർ­ഡു­കൾ പി­രി­ച്ചു­വി­ട്ട്‌ ക്ഷേ­ത്ര­ങ്ങൾ വി­ശ്വാ­സി­ക­ളെ ഏ­ല്‌­പി­ക്ക­ണ­മെ­ന്നാ­ണ്‌ സം­ഘ­പ­രി­വാർ വർ­ഗീ­യ­വാ­ദി­കൾ ആ­വ­ശ്യ­പ്പെ­ടു­ന്ന­ത്‌. ഇ­ത്‌ ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ ആ­ശ­യ­മാ­ണ്‌. കാ­ര­ണം, കേ­ര­ള നി­യ­മ­സ­ഭ­യി­ലെ ഹി­ന്ദു­മ­ത­ക്കാ­രാ­യ അം­ഗ­ങ്ങൾ വോ­ട്ടു­ചെ­യ്‌­ത്‌ ഭൂ­രി­പ­ക്ഷം ല­ഭി­ക്കു­ന്ന­വ­രാ­ണ്‌ ദേ­വ­സ്വം അം­ഗ­ങ്ങ­ളാ­യി നി­യ­മി­ക്ക­പ്പെ­ടു­ന്ന­ത്‌. ദേ­വ­സ്വം അം­ഗ­ങ്ങൾ നി­യ­മ­വി­ധേ­യ­മാ­യി പ്ര­വർ­ത്തി­ക്കാൻ ബാ­ധ്യ­ത­പ്പെ­ട്ട­വ­രാ­ണ്‌. നി­യ­മ­ത്തി­ന്റെ യാ­തൊ­രു നി­യ­ന്ത്ര­ണ­വു­മി­ല്ലാ­തെ പ്ര­വർ­ത്തി­ക്കു­ന്ന ക്ഷേ­ത്ര­ങ്ങ­ളി­ലും മ­റ്റ്‌ ആ­രാ­ധ­നാ­ല­യ­ങ്ങ­ളി­ലും ന­ട­ക്കു­ന്ന വെ­ട്ടി­പ്പു­ക­ളും ത­ട്ടി­പ്പു­ക­ളും ഇ­ന്ന്‌ അ­ങ്ങാ­ടി­പ്പാ­ട്ടാ­ണ്‌. അ­തു­പോ­ലെ, കേ­ര­ള­മാ­കെ ക്ഷേ­ത്ര­ന­ട­ത്തി­പ്പ്‌ ക­യ്യ­ട­ക്കി­വെ­ച്ച സം­ഘ­പ­രി­വാ­ര­ത്തി­ന്‌ സർ­വ­ത­ന്ത്ര­സ്വ­ത­ന്ത്ര­മാ­യി ക്ഷേ­ത്ര­ങ്ങ­ളു­ടെ ഭ­ര­ണം വി­ട്ടു­നൽ­കി വി­ശ്വാ­സ­വാ­ണി­ഭ­വും വെ­ട്ടി­പ്പും വ്യാ­പ­ക­മാ­ക്കാൻ അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­ണ്‌ ദേ­വ­സ്വം ബോർ­ഡു­കൾ പി­രി­ച്ചു­വി­ട്ട്‌ ക്ഷേ­ത്ര­ങ്ങൾ വി­ശ്വാ­സി­ക­ളെ ഏ­ല്‌­പി­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­തി­ലൂ­ടെ സം­ഘ­പ­രി­വാർ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്ന്‌ വി­വേ­ക­മു­ള്ള­വർ തി­രി­ച്ച­റി­യ­ണം.